താൾ:GaXXXIV5 2.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്ക്കേൽ ൧൧. അ. Ezekiel, XI. 255

<lg n="൨൨"> മുഖങ്ങളുടേ രൂപമോ കബാർനദിമേൽ ഞാൻ കണ്ട മുഖങ്ങൾ തന്നേ,
കാഴ്ച്ചയും വസ്തുവും തന്നേ. ഓരോന്നു നേരേ മുന്നോട്ടു നടക്കും.

</lg>

<lg n="൧൧, ൧"> കാറ്റ് എന്നെ എടുത്തു പൂൎവ്വദിക്കു നോക്കുന്ന യഹോവാലയത്തിൻ കീഴ
ക്കേ വാതിൽക്കലേക്കു കൊണ്ടുപോയി. അതാ തിൽപ്രവേശത്തിൽ ഇ
രുപത്തഞ്ചുപേർ ഉള്ളതിൽ അജൂർപുത്രൻ യജന്യാവും ബനായാപുത്രൻ
പലത്യാവും ഇങ്ങനേ ജനപ്രഭുക്കൾ (ഇരുവരെയും) ഞാൻ കണ്ടു.
</lg><lg n="൨"> അവൻ എന്നോടു പറഞ്ഞു: മനുഷ്യപുത്ര ഈ പട്ടണത്തിൽ അതിക്രമം
</lg><lg n="൩"> വിചാരിച്ചു ദുൎമ്മന്ത്രണം ഗുണദോഷിച്ചുംകൊണ്ടു, "(പ്രവാസത്തിൽ)
വീടുകളെ പണിവാൻ (യിറ. ൨൯, ൫) അണഞ്ഞതല്ല; ഈ (പട്ടണം)
കുട്ടകവും നാം മാംസവും ആകുന്നു" എന്നു പറയുന്നവർ ഈ ആളുകൾ
</lg><lg n="൪"> തന്നേ. അതുകൊണ്ട് അവൎക്കു നേരേ പ്രവചിക്ക! മനുഷ്യപുത്ര പ്രവ
</lg><lg n="൫"> ചിക്ക! എന്നാറേ യഹോവാത്മാവ് എന്മേൽ വീണ് എന്നോടു പറഞ്ഞു:
യഹോവ ഇപ്രകാരം പറയുന്നു: ഇസ്രയേൽഗൃഹമേ, നിങ്ങൾ ഇങ്ങനേ
</lg><lg n="൬"> പറയുന്നു, നിങ്ങളുടേ മനസ്സിൽ ഉദിക്കുന്നവ ഞാൻ അറിയുന്നു. ഈ പ
ട്ടണത്തിൽ കൊല്ലപ്പെട്ടവരെ നിങ്ങൾ പെരുപ്പിച്ചു കുതൎന്നവരെക്കൊണ്ടു
</lg><lg n="൭"> തെരുക്കളെ നിറെച്ചു. അതുകൊണ്ടു യഹോവാകൎത്താവ് ഇപ്രകാരം
പറയുന്നു: ഇതിൻ നടുവിൽ നിങ്ങൾ കൊന്നേച്ചവർ തന്നേ മാംസവും
ഇതു കുട്ടകവും ആകുന്നു, നിങ്ങളെയോ ഇതിൽനിന്നു പുറപ്പെടീക്കും.
</lg><lg n="൮"> വാളിനെ നിങ്ങൾ ഭയപ്പെടുന്നു, വാളിനെ ഞാൻ നിങ്ങൾമേൽ വരു
</lg><lg n="൯"> ത്തും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. ഇതിന്നടുവിൽനിന്നു
ഞാൻ നിങ്ങളെ പുറപ്പെടീച്ചു അന്യരുടേ കയ്യിൽ കൊടുത്തു നിങ്ങളിൽ
</lg><lg n="൧൦"> ന്യായവിധികൾ നടത്തും. നിങ്ങൾ വാൾ കൊണ്ടു വീഴും ഇസ്രയേലിൻ
അതിരിങ്കൽ ഞാൻ നിങ്ങൾക്കു ന്യായം വിധിക്കും, ഞാൻ യഹോവ എ
</lg><lg n="൧൧"> ന്നു നിങ്ങൾ അറികയും ചെയ്യും. ഇതിൻ ഉള്ളിൽ നിങ്ങൾ മാംസം ആ
കുംവണ്ണം ഇതു നിങ്ങൾക്കു കുട്ടകം ആക ഇല്ല, ഇസ്രയേലിൻ അതിരിങ്ക
</lg><lg n="൧൨"> ലേ ഞാൻ നിങ്ങൾക്കു ന്യായം വിധിക്കുന്നുള്ളു. എൻ വെപ്പുകളിൽ നട
ക്കാതേ എൻ ന്യായങ്ങളെ അനുഷ്ഠിക്കാതേ ചുറ്റുമുള്ള ജാതികളുടേ ന്യാ
യങ്ങളിൻപ്രകാരം ചെയ്തിട്ടുള്ള നിങ്ങൾ ഞാൻ യഹോവ എന്ന് അറിക
യുംചെയ്യും.

</lg>

<lg n="൧൩"> ഞാൻ പ്രവചിക്കയിൽ ബനായാപുത്രൻ പലത്യാ മരിക്കായായി. ഞാൻ
മുഖം കവിണ്ണുവീണു ഉച്ചത്തിൽ നിലവിളിച്ചു: അയ്യോ യഹോവാക
ൎത്താവേ ഇസ്രയേലിൻ ശേഷിപ്പിനെ നീ മുടിച്ചുകളയുന്നു! എന്നു പ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/261&oldid=192233" എന്ന താളിൽനിന്ന് ശേഖരിച്ചത്