താൾ:GaXXXIV5 2.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൫൨. അ. Jeremiah, LII. 227

<lg n="൧൬"> മേലാൾ നബുജരദാൻ പ്രവസിപ്പിച്ചു, ദേശത്തേ എളിയവന്മാരിൽ
ചിലരെ അകമ്പടിമേലാൾ നബുജരദാൻ പറമ്പുകാരും കൃഷിക്കാരുമാക്കി
</lg><lg n="൧൭"> പാർപ്പിക്കയും ചെയ്തു.— യഹോവാലയത്തിൽ ഉള്ള ചെമ്പുതൂണുകളെ
യും പാത്രവണ്ടികളെയും യഹോവാലയത്തിലേ ചെമ്പുകടലിനെയും ക
ൽദയർ ഉടെച്ചു അതിൻ ചെമ്പ് എല്ലാം എടുത്തു ബാബേലിൽ കൊണ്ടു
</lg><lg n="൧൮"> പോയി. കലങ്ങൾ ചട്ടുകങ്ങൾ വെട്ടുകത്തികൾ കിണ്ണങ്ങൾ തവ്വികൾ
മു തലായി പൂജെക്കു ഉപയോഗിക്കുന്ന ചെമ്പുകോപ്പുകൾ ഒക്കയും അവർ
</lg><lg n="൧൯"> എടുത്തു. പിന്നേ പൊന്നിനാലും വെള്ളിയാലും ഉള്ള വട്ടകകൾ. തീച്ച
ട്ടികൾ, കിണ്ണങ്ങൾ, കലങ്ങൾ, വിളക്കുകൾ, തവ്വികൾ, കിണ്ടികൾ ഇ
ങ്ങനേ പൊന്നും വെള്ളിയും ആയതു അകമ്പടിമേലാൾ ആകേ എടുത്തു;
</lg><lg n="൨൦"> ശലോമോരാജാവു യഹോവാലയത്തിന്നു തീർപ്പിച്ച തൂണുകൾ രണ്ടും കടൽ
ഒന്നും അതിങ്കീഴേ ചെമ്പുകാളകൾ പന്ത്രണ്ടും പാത്രവണ്ടികളും ഇങ്ങനേ
</lg><lg n="൨൧"> എല്ലാ കോപ്പുകളിലും ഉള്ള ചെമ്പുതൂക്കം ഇല്ലാതോളം പെരുത്തു, തൂണു
കളോ ഓരോന്നിന്നു പതിനെട്ടു മുളം ഉയരം ഉണ്ടു, ചുറ്റു പന്ത്രണ്ടുമുളം
</lg><lg n="൨൨"> നൂലായിട്ടും പൊള്ളയായതിന്റേ കനം നാലുവിരലായും ഉണ്ടു, താ
ഴികെക്കു ചുറ്റും വലമിടച്ചലും മാതളപ്പഴങ്ങളും ഒക്ക ചെമ്പായി തന്നേ;
രണ്ടാം തൂണിന്നും ഇവയും മാതളപ്പഴങ്ങളും മുന്നേതു പോലേ അത്രേ.
</lg><lg n="൨൩"> മാതളപ്പഴങ്ങൾ (നാലു) ദിക്കും നോക്കി തൊണ്ണൂറ്റാറു തന്നേ, വലമിടച്ച
ലിന്നു മീതേ ചുറ്റുമുള്ള മാതളപ്പഴങ്ങൾ എല്ലാം നൂറത്രേ.

</lg>

<lg n="൨൪"> അനന്തരം അകമ്പടിമേലാൾ മഹാപുരോഹിതനായ സരായാ, രണ്ടാം
തരം പുരോഹിതനായ ചഫന്യാ, വാതിൽപ്പടി കാക്കുന്ന മൂവരെയും
</lg><lg n="൨൫"> എടുത്തു, പട്ടണത്തിൽനിന്നോ പോരാളികൾക്കു തലവനായ ഒരു
പള്ളിയറക്കാരനെയും, രാജമുഖം കാണുന്ന പുരുഷന്മാരിൽ പട്ടണ
ത്തിൽ കണ്ടുകിട്ടിയ എഴുവരെയും, പടനായകന്റേ എഴുത്തിനായി നാട്ടു
ജനത്തെ ചേകിപ്പിച്ചവനെയും, നാട്ടുജനത്തിൽ പട്ടണത്തിൻ നടുവേ
</lg><lg n="൨൬"> കണ്ടുകിട്ടിയ അറുപത് ആളുകളെയും എടുത്തു, അകമ്പടിമേലാൾ
നബുജരദാൻ കൂട്ടിക്കൊണ്ടു റിബ്ലെക്കു നടത്തി ബാബേൽരാജാവിൻ
</lg><lg n="൨൭"> മുന്നിറുത്തി. ആയവരെ ഹമാത്തനാട്ടിലേ റിബ്ലയിൽ വെച്ചു ബാ
ബേൽരാജാവു വെട്ടിക്കൊല്ലിച്ചു, യഹൂദ തന്റേ നാട്ടിൽനിന്നു പ്രവസി
</lg><lg n="൨൮"> ച്ചുപോകയും ചെയ്തു.- നബുകദ്രേചർ പ്രവസിപ്പിച്ച ജനം എത്ര എ
ന്നാൽ: (പതിൻ) ഏഴാം ആണ്ടിൽ മൂവായിരത്ത് ഇരുപത്തുമൂന്നു യഹൂദ
</lg>15*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/233&oldid=192174" എന്ന താളിൽനിന്ന് ശേഖരിച്ചത്