താൾ:GaXXXIV5 2.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ. ൧൦. അ. Isaiah, X. 17

൧൦. അദ്ധ്യായം. (-൧൨.)

അശ്ശൂർ ദൈവത്തിന്റെ ശിക്ഷായുധം എന്ന് ഓൎക്കാതേ ഞെളികയാൽ
(൧൨) ഗൎവ്വം നിമിത്തം തള്ളപ്പെടുകയും (൨൦) ഇസ്രയേലിലേ ശേഷിപ്പു മനന്തി
രിഞ്ഞു (൨൪) പണ്ടുള്ള പോലേ ജയിക്കയും (൨൮) യരുശലേമെക്കൊള്ളേ പൊ
ങ്ങിവരുന്ന അശ്ശൂൎപ്പട പെട്ടന്നു തോൽക്കയും ചെയ്യും. (൧൧,൧) ദാവിദ് പുത്രനോ
പതുക്കേ ജനിച്ചു വളൎന്നു ആത്മപുൎണ്ണനായി (൬) സൎവ്വലോകത്തിലും സമാധാന
ത്തെ സ്ഥാപിച്ചു (൧൧) ജനശേഷിപ്പിനെ ശേഖരിച്ചുയൎത്തുമ്പോൾ (൧൨,൧) ര
ക്ഷിതപ്രജകൾ സ്തുതി പാടും. (കാലം ശമൎയ്യാ സംഹാരം അടുക്കുമ്പോൾ.)

<lg n="൫"> ഹാ എൻ കോപത്തിൻ വടിയായ അശ്ശൂരേ! തങ്ങളുടെ കയ്യിൽ എൻ
</lg><lg n="൬"> ഈറലിന്റെ ദണ്ഡുള്ളോരേ! ബാഹ്യമായ ജാതിയിലേക്കു ഞാൻ അവ
നെ അയച്ചു എൻ ചീറ്റം ഏല്ക്കുന്ന ജനത്തിന്മേൽ നിയോഗിക്കുന്നതു
കൊള്ള കൊൾവാനും കവൎച്ച കവരുവാനും തെരുക്കളിലേ ചളി പോലേ
</lg><lg n="൭"> അതിനെ ചവിട്ടിക്കളവാനും തന്നേ. അവനോ അങ്ങനേ നിരൂപിക്കു
ന്നതും ഹൃദയം അങ്ങനേ എണ്ണുന്നതും അല്ല, മുടിക്കേണം എന്നും അനല്പ
</lg><lg n="൮"> ജാതികളെ ഛേദിച്ചുകളക എന്നുമുള്ളതത്രേ അവന്റെ മനസ്സിൽ. അ
വനാകട്ടേ പറയുന്നിതു: "എന്റെ പ്രഭുക്കൾ എപ്പേരും രാജാക്കളല്ലയോ?
</lg><lg n="൯"> കൎക്കമീശെ പോലേ കല്നു ആയല്ലോ? (ആമോ. ൬, ൨) അൎപ്പാദെ പോലേ
</lg><lg n="൧൦"> ഹമാത്തല്ലയോ? മെഷ്കു പോലേ ശമൎയ്യ അല്ലയോ? പിന്നേ യരുശലേം
ശമൎയ്യകളെക്കാളും ശിലകൾ ഏറേയുള്ള അസത്തുകളുടെ രാജ്യങ്ങളോള
</lg><lg n="൧൧"> വും എന്റെ കൈ എത്തിയിട്ടുണ്ടെങ്കിൽ, ഞാൻ ശമൎയ്യയോടും അതിലേ
അസത്തുകളോടും ചെയ്തവണ്ണമേ യരുശലേമിനോടും അതിലേ ബിംബ
ങ്ങളോടും ചെയ്കയില്ലയോ?"

</lg>

<lg n="൧൨"> എങ്കിലും കൎത്താവ് ചീയോൻപൎവ്വതത്തിലും യരുശലേമിലും തന്റെ
ക്രിയ ഒക്കേയും സമാപിച്ചാൽ പിന്നേ സംഭവിപ്പിതു: അശ്ശൂർരാജാവി
ന്റെ ഹൃദയവലിപ്പത്തിലേ ഫലത്തെയും അവന്റെ കണ്ണുയൎച്ചയുടെ അ
</lg><lg n="൧൩"> ലങ്കാരത്തെയും ഞാൻ സന്ദൎശിക്കും. അവനാകട്ടേ പറയുന്നിതു: "എൻ
കൈയ്യൂക്കുകൊണ്ടും എൻ ജ്ഞാനംകൊണ്ടും ഞാൻചെയ്തു, അതിവിവേകി
യല്ലോ, വംശങ്ങളുടെ അതിരുകളെ ഞാൻ നീക്കുകയും അവരുടെ സംഭാ
രങ്ങളെ നാനാവിധാക്കുകയും ഇരുന്നരുളുന്നവരെ കൂറ്റനായി ഇറക്കുക
</lg><lg n="൧൪"> യും ചെയ്തു. കൂടു പോലേ വംശങ്ങളുടെ സമ്പത്തിനെ എൻ കൈ തട്ടിപ്പ
റിച്ചു, കൈ വിട്ട മുട്ടകളെ ചേൎക്കുമ്പോലേ സൎവ്വഭൂമിയെയും ഞാൻ ചേൎത്തു,
ചിറക് ഇളക്കി ചിലചിലേ വായി പിളൎക്കുന്നവൻ ആരും ഇല്ലാഞ്ഞു."
</lg>2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/23&oldid=191655" എന്ന താളിൽനിന്ന് ശേഖരിച്ചത്