താൾ:GaXXXIV5 2.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൫൧. അ. Jeremiah, LI. 221

<lg n="൫"> കാരണം ഇസ്രയേലും യഹൂദയും സൈന്യങ്ങളുടയ യഹോവയാകു
ന്ന സ്വദൈവത്താൽ വിധവയായി പോയിട്ടില്ല; ആ ദേശമോ ഇസ്ര
</lg><lg n="൬"> യേലിൽ വിശുദ്ധനായവനോടുള്ള കുറ്റം നിറഞ്ഞുകിടക്കുന്നു. ബാബേ
ലിൻ നടുവിൽനിന്നു മണ്ടി അവനവൻ തൻ പ്രാണനെ വിടുവിച്ചു
അവളുടേ അകൃത്യത്തിൽ നാശം തട്ടാതേ പോരുവിൻ! ഇതു യഹോ
വെക്കു പ്രതിക്രിയാസമയമല്ലോ, അവളുടേ ക്രിയെക്കു തക്ക പകരം
</lg><lg n="൭"> താൻ ഒപ്പിക്കുന്നു. ബാബേൽ യഹോവയുടേ കൈയ്യിൽ പൊൻപാത്രമാ
യി സർവ്വഭൂമിയെയും മദിപ്പിച്ചിരുന്നു, അവളുടേ വീഞ്ഞു ജാതികൾ കുടി
</lg><lg n="൮"> ക്കയാൽ ജാതികൾക്കു ഭ്രാന്തു പിടിച്ചു. പെട്ടന്നു ബാബേൽ വീണു തക
ർന്നുപോകുന്നു. അവളെ ചൊല്ലി മുറ വിളിപ്പിൻ! അവളുടേ വേദനെക്കു
</lg><lg n="൯"> നൽപശവാങ്ങുവിൻ, പക്ഷേ ചികിത്സിക്കാം. "ഞങ്ങൾ ബാബേലിന്നു
ചികിത്സിച്ചിട്ടും പൊറുത്തിട്ടില്ല. അവളെ വിടുവിൻ! അവളുടേ അ
ന്യായം വാനത്തോളം എത്തി ഇളമുകിലോടു മുട്ടുന്നതുകൊണ്ടു നാം താന്താ
</lg><lg n="൧൦"> ന്റേ ദേശത്തേക്കു പോക!" ഞങ്ങളുടേ നീതികളെ യഹോവ പുറപ്പെ
ടുവിച്ചു; വരുവിൻ നമ്മുടേ ദൈവമായ യഹോവയുടേ ക്രിയയെ നാം
</lg><lg n="൧൧"> ചിയ്യോനിൽ വർണ്ണിപ്പൂതാക!- അമ്പുകളെ മിനുക്കുവിൻ, പലിശകളെ
നിറയ പിടിപ്പിൻ! മാദായി അരചന്മാരുടെ ആത്മാവിനെ യഹോവ
ഉണർത്തിയതു ബാബേലിനെ നശിപ്പിപ്പാൻ അവന്റേ ഉപായം ഇതിന്നു
നേരേ ആകയാൽ തന്നേ. യഹോവയുടേ പ്രതിക്രിയയല്ലോ, തിരുമന്ദി
</lg><lg n="൧൨"> രത്തിന്റേ പ്രതിക്രിയ തന്നേ. ബാബേലിന്റേ മതിലുകൾക്ക് എതിരേ
കൊടി എടുപ്പിൻ! കാവലിനെ ഉറപ്പിപ്പിൻ! കാവലാളികളെ നിർത്തുവി
ൻ! പതിയിരിപ്പുകളെ നിരത്തുവിൻ! യഹോവ ആകട്ടേ ബാബേൽനി
വാസികളെക്കൊള്ളേ ഉരെച്ചതിനെ നിർണ്ണയിച്ച പോലേ അനുഷ്ഠിക്കുന്നു.
</lg><lg n="൧൩"> ഏറിയ വെള്ളങ്ങളരികേ വസിപ്പവളേ, ഭണ്ഡാരങ്ങൾ പെരുകിയവളേ!
നിന്റേ ആദായത്തിന്റേ അളവായി നിന്റേ അവസാനം വന്നിരി
</lg><lg n="൧൪"> ക്കുന്നു. സൈന്യങ്ങളുടയ യഹോവ സ്വപ്രാണനാണ സത്യം ചെയ്തിതു:
ഞാൻ നിന്നിൽ തുള്ളനെ പോലേ മനുഷ്യരെ നിറെച്ചിട്ടും (ചക്കുമെതി
ക്കുന്ന) അട്ടഹാസം നിന്നേ ചൊല്ലി തുടരും.

</lg>

<lg n="൧൫"> (൧൦, ൧൨ff.) തൻ ഊക്കിനാൽ ഭൂമിയെ ഉണ്ടാക്കി ജ്ഞാനത്താൽ ഊ
ഴിയെ സ്ഥാപിച്ചു വിവേകത്താൽ വാനങ്ങളെ വിരിച്ചവൻ തന്നേ
</lg><lg n="൧൬"> (ദൈവം). അവൻ വാനത്തിൽ വെള്ളങ്ങളെ മുഴക്കുന്ന ശബ്ദത്തിന്നു
ഭൂമിയുടേ അറുതിയിൽനിന്ന് ആവികളെ കരേറ്റി മിന്നലുകളെ മഴയാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/227&oldid=192162" എന്ന താളിൽനിന്ന് ശേഖരിച്ചത്