താൾ:GaXXXIV5 2.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

220 Jeremiah LI. യിറമിയാ ൫൧. അ,

<lg n="൩൯"> നാടാകുന്നു, ഭീഷണികളാൽ അവൎക്കു ഭ്രാന്തി പിടിക്കുന്നു. ആകയാൽ
മരുജന്തുക്കുൾ. ഓരികളോടു പാൎക്കയും തീപിഴുങ്ങികൾ അതിൽ വസിക്കു
യും ചെയ്യും. എന്നും വാസമാവാറില്ല, തലമുറ്റതലമുറയോളം കുടിയേറുക
</lg><lg n="൪൦"> യും ഇല്ല (യശ. ൧൩, ൨൦f.) (൪൯, ൧൮) ദൈവം സദോംഘമോറയും
അയല്പുറവും മറിച്ചപ്രകാരം അവിടേ ആൾ പാൎക്ക ഇല്ല മനുഷ്യപുത്രൻ
പരിമാറുകയും ഇല്ല എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൪൧"> (൬, ൨൨,f.) വടക്കേദേശത്തുനിന്ന് ഇതാ ഒരു ജനം വരുന്നു, ഉ
ത്തരദിക്കിൽനിന്നു വലിയ ജാതിയും ബഹുരാജാക്കളും ഉണൎന്നെഴുന്നു.
</lg><lg n="൪൨"> വില്ലും ചവളവും ഏന്തിപ്പിടിക്കും ആ കനിവില്ലാത്ത ക്രൂരന്മാർ അവരു
ടേ ഒച്ച് കടൽകണക്കേ ഇതെക്കയും കുതിരകളുടേ മേൽ ഏറി ഓടുകയും,
ബാബേൽപുത്രീ, നിന്നെക്കൊളേപുരുഷരായി പോരിന്ന് ഒരുങ്ങീ
</lg><lg n="൪൩"> ട്ടത്രേ. അതിൻ കേൾവി ബാബേൽരാജാവു കേട്ട ഉടനേ കൈകൾ
</lg><lg n="൪൪"> തളൎന്നു; ഈറ്റുനോവിനൊത്ത വ്യാകുലം പിടിച്ചു— (൪൯, ൧൯ff.)
അതാ സിംഹം പോലേ അവൻ യൎദ്ദേന്റേ ഡംഭിൽനിന്നു ശൈലവാസ
ത്തിലേക്കു കരേറുന്നു; ഒരു നൊടികൊണ്ടു ഞാൻ അവരേ അതിൽനിന്നു
തള്ളുകയും എനിക്കു തെളിഞ്ഞവനെ അതിന്മേൽ കല്പിച്ചാക്കയും ചെയ്യും;
എനിക്ക് ആരുപോൽ തുല്യൻ? എന്മേൽ ആർ അന്യായം വെക്കും?
</lg><lg n="൪൫"> എന്റേ മുമ്പിൽ നിൽക്കാകുന്ന ഇടയനും ആർ? അതുകൊണ്ടു യഹോവ
ബാബേലിന്നു നേരേ മന്ത്രിച്ച ആലോചനയെയും കൽദരദേശത്തിന്നു
നേരേ നിനെച്ച വിചാരങ്ങളെയും കേൾപ്പിൻ: ആട്ടിങ്കൂട്ടത്തിലേ ചെ
റിയവരെ ഇഴെച്ചുകൊണ്ടുപോകും നിശ്ചയം; പുല്പുലം അവരെ ചൊല്ലി
</lg><lg n="൪൬"> വിസ്മയിക്കും നിശ്ചയം. ബാബേൽ പിടിച്ചുപോയി എന്ന ഓശയാൽ
</lg><lg n="൫൧, ൧ ">ഭൂമി കുലുങ്ങും, കൂക്കൽ ജാതികളിൽ കേൾക്കാകയും ചെയ്യും, — യഹോവ
പറയുന്നിതു: ബാബേലിന്നും (കല്ദയർ എന്ന) എൻ മാറ്റാന്മാരുടേ ഉള്ള
ത്തിൽ വസിക്കുന്നവൎക്കും നേരേ ഞാൻ ഇതാ നശിപ്പിക്കുന്നവന്റേ ആ
</lg><lg n="൨"> ത്മാവിനെ ഉണൎത്തി, മ്ലേച്ഛന്മാരെ ബാബേലിലേക്ക് അയക്കും, അവർ
അതിനെ തൂറ്റി അതിന്റേ ദേശത്തെ ഒഴിച്ചുകളയും, ആപദ്ദിവസ
</lg><lg n="൩"> ത്തിൽ ചുറ്റിൽനിന്നും അതിന്മേൽ തിങ്ങിവരുമല്ലോ. കലയേറ്റുന്ന
വങ്കൽതോറും കവചം പൂണ്ടു ഞെളിയുന്ന വങ്കൽതോറും വില്ലു കുലെക്കു
ന്നവൻ കുലെക്കും. അതിലേ യുവാക്കളെ ആദരിയാതേ സമസ്തസൈ
</lg><lg n="൪"> ന്യത്തെ (പ്രാവി) സംഹരിപ്പിൻ കല്ദയനാട്ടിൽ കുത്തുകൊണ്ടവരും
അതിൻ തെരുക്കളിൽ കുതുൎന്നവരും വീഴുവാൻ തന്നേ.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/226&oldid=192160" എന്ന താളിൽനിന്ന് ശേഖരിച്ചത്