താൾ:GaXXXIV5 2.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൫൦.അ. Jeremiah, L. 217

<lg n="">പിടിച്ചുപോയി, ബേൽനാണിച്ചു. മരോദൿ മെരിണ്ടുപോയി; അതി
ലേ ബിംബങ്ങൾ നാണിച്ചു മുട്ടങ്ങൾ മെരിണ്ടുപോയി, എന്നു മറെക്കാതേ
</lg><lg n="൩"> പ്രസ്താവിപ്പിൻ! എങ്ങനേ എന്നാൽ വടക്കുനിന്ന് ഒരു ജാതി അതിന്ന്
എതിരേ കരേറി അവരുടേ നാടു കുടിയില്ലാതേ പാഴാക്കുന്നു; മനുഷ്യരും
</lg><lg n="൪"> പശ്വാദിയും മണ്ടിവാങ്ങിപ്പോയി. ആ നാളുകളിലും ആ കാലത്തും ഇസ്ര
യേൽപുത്രന്മാരും യഹ്രദാപുത്രന്മാരു0 ഒക്കത്തക്ക വരും, കരഞ്ഞുംകൊണ്ടു
നടന്നു തങ്ങടേ ദൈവമായ യഹോവയെ അന്വേഷിക്കു0 എന്നു യഹോ
</lg><lg n="൫"> വയുടേ അരുളപ്പാടു. ഹോ വരുവിൻ, എന്നും മറക്കാത്ത നിത്യനിയമ
ത്താൽ യഹോവയോടു ചേൎന്നുകൊൾവിൻ! എന്നു ചൊല്ലി ഇങ്ങോട്ടു
</lg><lg n="൬"> മുഖം വെച്ചു ചിയോൻവഴിയെ ചോദിക്കും.- എൻ ജനം കെട്ടുപോകു
ന്ന ആട്ടിങ്കൂട്ടമായി; അവരുടേ ഇടയന്മാരെ അവരെ ദ്രോഹിപ്പിക്കുന്ന
മലകളിൽ തെറ്റിക്കയാൽ, അവർ മലയോടു കുന്നോളം ചെന്നു സ്വന്ത
</lg><lg n="൯"> കിടത്തത്തെ മറന്നുകളഞ്ഞു. അവരെ കണ്ടെത്തിയവർ ഏവരും അവ
രെ തിന്നുകളഞ്ഞു, അവരെ ഞെരുക്കുന്നവർ: ഞങ്ങൾക്കു കുറ്റം ഇല്ല,
എന്നു പറഞ്ഞും പോയതു, ഇവൻ നീതിയുടേ പാൎപ്പിടവും പിതാക്കന്മാ
രുടേ പ്രത്യാശയും ആകുന്ന യഹോവയോടു പിഴെക്കയാൽ തന്നേ.
</lg><lg n="൮"> ബാബേലിൻ നടുവിൽനിന്നു മണ്ടി കൽദയദേശത്തുനിന്നു പുറപ്പെട്ടു
ആട്ടിങ്കൂട്ടത്തിൻ മുമ്പിൽ ചെല്ലുന്ന കോലാടുകൾക്ക് ഒത്തുചമവിൻ!
</lg><lg n="൯"> കാരണം ഞാൻ വടക്കേ ദിക്കിൽനിന്നു ഇതാ വലിയ ജാതികളുടേ സംഘ
ത്തെ ഉണൎത്തി ബാബേലിന്ന് എതിരേ കരേറുമാറാക്കും. ആയവർ
അതിനെ കൊള്ളേ വട്ടംകൂട്ടും, അവിടേനിന്ന് അതു പിടിച്ചുപോകും.
അവന്റേ അമ്പുകൾ വെറുതേ പിന്തിരിയാത്ത വിദഗ്ദ്ധശൂരന്റേ അ
</lg><lg n="൧൦"> മ്പിനോടു ഒക്കും. കൽദയ കവൎച്ചയായിത്തീരും അവളെ കവരുന്നവർ
ഒക്കയും തൃപ്തരാകും എന്നു യഹോവയുടേ അരുളപ്പാട്ടു.

</lg>

<lg n="൧൧"> എങ്ങനേ എന്നാൽ എൻ അവകാശത്തെ പിടിച്ചുപറിച്ചവരായുള്ളോ
രേ എത്ര സന്തോഷിച്ച് ഉല്ലസിച്ചാലും മെതിക്കുന്ന കടച്ചികണക്കേ
</lg><lg n="൧൨"> കുതിച്ചാലും ബലത്ത അശ്വംപോലേ ചിറാലിച്ചാലും, നിങ്ങളുടേ അമ്മ
അത്യന്തം നാണിക്കും പെറ്റവൾ അമ്പരന്നുപോകും. കണ്ടാലും ജാതി
</lg><lg n="൧൩"> കളിൽ അന്ത്യമായതു മരുവും വറണ്ടതും പാഴ്നിലവും ആയി. യഹോ
വയുടേ ക്രോധം ഹേതുവായി അതു കുടി ഇല്ലാതേ മുറ്റും ശൂന്യമായിച്ച
മയും, ബാബേലിൽ കടക്കുന്നവൻ എല്ലാം വിസ്മയിച്ചു അവൾകൊണ്ട
</lg><lg n="൧൪"> അടികൾ നിമിത്തം ചൂളയിടും (൪൯, ൧൭).- ഹോ വില്ലു കുലെക്കുന്ന
വരേ ബാബേലിനെക്കൊള്ളേ ചുറ്റും മുതിൎന്നുംകൊണ്ട് അമ്പുകളെ ച
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/223&oldid=192154" എന്ന താളിൽനിന്ന് ശേഖരിച്ചത്