താൾ:GaXXXIV5 2.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

210 Jeremiah, XLVIII. യിറമിയാ ൪൮.അ.

<lg n="">ഹെശ്ബോനിൽ വെച്ച് അധികരിച്ചവർ: അല്ലയോ അതു ഇനി ജാതി
ആകാതിരിപ്പാൻ നാം ഛേദിച്ചുകളയട്ടേ! എന്നു ദോഷം നിരൂപി
ക്കുന്നു. മദ്മനേ, നീയും മുടിഞ്ഞുപോകും വാൾ നിന്നെ പിന്തുടരും.
</lg><lg n="൩"> ഹൊറൊനൈമിൽ നിന്ന് അതാ നിഗ്രഹവും, വലിയ ഇടിവും എന്നു നില
</lg><lg n="൪"> വിളിക്കുന്നു. മോവാബ് ചതഞ്ഞുപോയി, അതിലേ എളിയവർ നില
</lg><lg n="൫"> വിളി കേൾപ്പിക്കുന്നു. കരഞ്ഞുകരഞ്ഞുംകൊണ്ടു ലൂഹീത്ത് ചുരം കയറു
ന്നതു ഹൊറൊനൈമിൻ ഇറക്കത്തിങ്കൽ ഇടിവു ചൊല്ലി ഞരക്കവിളി കേ
</lg><lg n="൬"> ൾക്കയാൽതന്നേ. പാഞ്ഞുംകൊണ്ടു പ്രാണനോടേ വഴുതിപ്പോന്നു മരു
</lg><lg n="൭"> വിൽ നഗ്നന്ന് ഒത്തുചമവിൻ! നിന്റേ ക്രിയകളിലും ഭണ്ഡാരങ്ങളി
ലും ആശ്രയിക്കകൊണ്ടു നീയും സാക്ഷാൽ പിടിക്കപ്പെടും, കമോശ്
തന്റേ പുരോഹിതർ പ്രഭുക്കളുമായി ഒക്കത്തക്ക പ്രവസിച്ചു പോകും.
</lg><lg n="൮"> ഒരു നഗരവും വഴുതിപ്പോരാതേ സകലനഗരത്തിന്മേലും നിഗ്രഹിക്കു
ന്നവൻ വരും; താഴ്വര കെട്ടും സമഭൂമി മുടിഞ്ഞും പോകും യഹോവ പറ
ഞ്ഞവണ്ണമേ.

</lg>

<lg n="൯"> മോവാബിന്നു ചിറകു കൊടുപ്പിൻ! പറന്നല്ലോ അതു പുറപ്പെടും, അതി
</lg><lg n="൧൦"> ൻ ഊരുകൾ കുടിയാൻ ഇല്ലാതേ പാഴായ്പ്പോകും. യഹോവയുടേ തുരം
മടിവോടെ എടുക്കുന്നവൻ ശപിക്കപ്പെട്ടവൻ, രക്തത്തിൽനിന്നു വാളെ
</lg><lg n="൧൧"> വിലക്കുന്നവനും ശപിക്കപ്പെട്ടവൻ! മോവാബ് ചെറുപ്പത്തിലേ സ്വൈ
രമായി തൻമട്ടിന്മേൽ അമൎന്നുപാൎത്തു, അതിനെ പാത്രത്തിൽനിന്നു പാ
ത്രത്തിൽ ഊറ്റീട്ടും ഇല്ല, അതു പ്രവസിച്ചുപോയതും ഇല്ല, അതു കൊ
</lg><lg n="൧൨"> ണ്ടു അതിന്റേ രസം അതിൽ നിലെച്ചു മണം മാറിയതും ഇല്ല. ആക
യാൽ ഞാൻ അതിന്നു വാറ്റുന്നവരെ അയക്കുന്ന നാൾ ഇതാ വരും,
ആയവർ അതിനെ വാറ്റി പാത്രങ്ങളെ ഒഴിച്ചു കുടങ്ങളെ ഉടെച്ചുകള
</lg><lg n="൧൩"> യും എന്നു യഹോവയുടേ അരുളപ്പാടു. അന്നു മോവാബ് കമോഷിങ്കൽ
ലജ്ജിച്ചുപോകും, ഇസ്രയേൽഗൃഹം തങ്ങളുടേ ശരണമായ ബെഥേലിൽ
</lg><lg n="൧൪"> ലജ്ജിച്ചവണ്ണമത്രേ. ഞങ്ങൾ വീരന്മാരും പടെക്ക് ഊക്കരും എന്നു നി
</lg><lg n="൧൫"> ങ്ങൾ എങ്ങനേ പറയും? മോവാബ് മുടിഞ്ഞു. അതിന്റേ നഗരങ്ങ
ളിൽ (ശത്രു) കയറി അതിലേ മേത്തരമായ യുവാക്കൾ കുലെക്കു കിഴി
കേ ഉളളു എന്നു സൈന്യങ്ങളുടയ യഹോവ എന്ന പേരുള്ള രാജാവിന്റേ
അരുളപ്പാടു.

</lg>

<lg n="൧൬"> മോവാബിൻ ആപത്തു വരുവാൻ അടുത്തു അവന്റേ ദുൎദ്ദശ ഏറ വിര
</lg><lg n="൧൭"> യുന്നു. എടോ അവന്റേ ചുറ്റുക്കാരും അവന്റേ പേർ അറിയുന്ന
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/216&oldid=192139" എന്ന താളിൽനിന്ന് ശേഖരിച്ചത്