താൾ:GaXXXIV5 2.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

204 Jeremiah, XLIV. യിറമിയാ ൪൪. അ.

<lg n="">ഭയപ്പെട്ടതും ഇല്ല, ഞാൻ നിങ്ങൾക്കും പിതാക്കൾക്കും മുൻവെച്ചു തന്ന
</lg><lg n="൧൧"> എൻധൎമ്മത്തിലും വെപ്പുകളിലും നടക്കുന്നതും ഇല്ല.— അതുകൊണ്ടു ഇ
സ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ പറയുന്നിതു: ഞാൻ
ഇതാ തിന്മെക്കത്രേ എൻ മുഖത്തെ നിങ്ങൾക്ക് എതിരേ വെക്കുന്നതു
</lg><lg n="൧൨"> എല്ലാ യഹൂദയെയും അറുതി ചെയ്‌വാൻ തന്നേ. മിസ്രദേശത്തു ചെന്നു
പാൎപ്പാൻ മുഖംവെച്ച യഹൂദാശേഷിപ്പിനെ എടുത്തുകളയും. അവർ
ഒക്കയും മിസ്രദേശത്തു വീണു ഒടുങ്ങിപ്പോകും. വാൾക്ഷാമങ്ങളെ കൊ
ണ്ട് ആബാലവൃദ്ധം മുടിഞ്ഞു വാളാലും ക്ഷാമത്താലും മുടിഞ്ഞു പ്രാക്കലും
</lg><lg n="൧൩"> വിസ്മയവും ശാപവും നിന്ദയുമായി തീരും. ഞാൻ യരുശലേമിനെ സ
ന്ദൎശിച്ചവണ്ണം മിസ്രദേശനിവാസികളെ വാളാലും ക്ഷാമത്താലും മഹാ
</lg><lg n="൧൪"> രോഗത്താലും സന്ദൎശിക്കും. മിസ്രദേശത്തു പാൎപ്പാൻ വന്ന യഹൂദാശേ
ഷിപ്പുള്ളവൎക്കു മടങ്ങി വസിപ്പാൻ മനംചെല്ലുന്ന യഹൂദാനാട്ടിലേക്കു
തിരിച്ചു പോവാൻ വഴുതി പോരുന്നവരും മിഞ്ചുന്നവരും ഉണ്ടാക ഇല്ല;
ചാടിപ്പോകുന്നവരല്ലാതേ ആരും മടങ്ങുക ഇല്ല.

</lg>

<lg n="൧൫"> എന്നാറേ തങ്ങളുടേ സ്ത്രീകൾ അന്യദേവകൾക്കു ധൂപിക്കുന്ന പ്രകാരം
അറിഞ്ഞിട്ടുള്ള എല്ലാ പുരുഷന്മാരും വങ്കൂട്ടമായി നിൽക്കുന്ന സകലസ്ത്രീക
ളും മിസ്രദേശത്തു പാൎക്കുന്ന സൎവ്വജനവും പത്രോസിൽവെച്ചു യിറമിയാ
</lg><lg n="൧൬"> വോട് ഉത്തരംപറഞ്ഞിതു: നീ യഹോവാനാമത്തിൽ ഞങ്ങളോടു
</lg><lg n="൧൭"> ചൊല്ലിയ വചനത്തിങ്കൽ ഞങ്ങൾ നിന്നെ കേൾക്ക ഇല്ല. സ്വൎഗ്ഗരാ
ജ്ഞിക്കു ധൂപം കാട്ടുവാനും ഊക്കു കഴിപ്പാനും ഞങ്ങളുടേ വായിൽനിന്നു
പുറപ്പെട്ട വാക്ക് ഒക്കയും അനുഷ്ഠിക്കേ ഉള്ളു; ഞങ്ങളും അപ്പന്മാരും
ഇങ്ങേ രാജാക്കന്മാരും പ്രഭുക്കളും യഹൂദാനഗരങ്ങളിലും യരുശലേംതെ
രുക്കളിലും ചെയ്ത പ്രകാരമത്രേ. അന്ന് അപ്പംകൊണ്ടു തൃപ്തരായി ഞ
</lg><lg n="൧൮"> ങ്ങൾ തിന്മ കാണാതേ സുഖിച്ചിരുന്നുവല്ലോ. സ്വൎഗ്ഗരാജ്ഞിക്കു ധൂപി
ച്ചു ഊക്കു കഴിക്കുന്നതു ഞങ്ങൾ വിട്ടൊഴിഞ്ഞന്നു മുതലോ എല്ലാറ്റിനും
</lg><lg n="൧൯"> മുട്ടുണ്ടു. വാൾക്ഷാമങ്ങൾകൊണ്ടു ഞങ്ങൾ മുടിഞ്ഞു. പിന്നേ ഞങ്ങൾ
സ്വൎഗ്ഗരാജ്ഞിക്കു ധൂപിച്ച് ഊക്കു കഴിക്കുമ്പോൾ അവൾക്കു സദൃശരൂപ
ത്തിൽ അടകളെ ചമെച്ചു ഊക്കഴിച്ചുകൊണ്ടതു ഞങ്ങടേ ഭൎത്താക്കന്മാർ
കൂടാതേ ആയോ?

</lg>

<lg n="൨൦"> എന്നിങ്ങനേ ഉത്തരം പറഞ്ഞ പുരുഷന്മാരും സ്ത്രീകളും തുടങ്ങിയുള്ള
</lg><lg n="൨൧"> സൎവ്വജനത്തോടും യിറമിയാ പറഞ്ഞിതു: നിങ്ങളും അപ്പന്മാരും അ
ങ്ങേ രാജാക്കളും പ്രഭുക്കളും നാട്ടിലേ ജനവും യഹൂദാനഗരങ്ങളിലും
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/210&oldid=192126" എന്ന താളിൽനിന്ന് ശേഖരിച്ചത്