താൾ:GaXXXIV5 2.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

198 Jeremiah, XLI. യിറമിയാ ൪൧. അ.

<lg n="൧൬"> ച്ഛേദം വരുത്തുന്നത് എന്തിനു? എന്നതിനു അഹിക്കാംപുത്രനായ ഗ
ദല്യാ: ഈ കാൎയ്യം ചെയ്യരുതു! നീ ഇശ്മയേലെ പറ്റി ചൊല്ലുന്നതു ഭേ
ഷ്കത്രേ എന്നു കറേഹപുത്രനായ യോഹനാനോടു പറകയും ചെയ്തു.

</lg>

<lg n="൪൧, ൧"> ഏഴാം മാസത്തിൽ ഉണ്ടായിതു: എലിശമാപുത്രനായ നഥന്യാപുത്രനാ
യ ഇശ്മയേൽ എന്ന അരചവംശത്തിൽ ഉണ്ടായി രാജമേലാളുകളിൽ കൂടി
യൊരുവൻ പത്തുപുരുഷന്മാരുമായി മിസ്പയിൽ വന്നു, അഹിക്കാംപുത്ര
നായ ഗദല്യാവെ കണ്ടു, അവർ ഒക്കത്തക്ക മിസ്പയിൽ തന്നേ സദ്യ കഴി
</lg><lg n="൨"> ക്കയും ചെയ്തു. അപ്പോൾ നഥന്യാപുത്രൻ ഇശ്മയേൽ കൂടേ ഉള്ള പ
ത്താളുകളുമായി എഴുനീറ്റു ശഫാൻപുത്രനായ അഹിക്കാംപുത്രൻ ഗദ
</lg><lg n="൩"> ല്യാവെ വാൾകൊണ്ടു വെട്ടി. അങ്ങനേ ബാബേൽരാജാവു ദേശാധി
കാരിയാക്കിയ ഗദല്യാവെയും അവനോടു കൂടേ മിസ്പയിലുള്ള യഹൂദരെ
യും അവിടെ കാണായ കൽദയപ്പടയാളികളെയും ഇശ്മയേൽ വെട്ടി
</lg><lg n="൪"> ക്കൊന്നു.- ഗദല്യാവെ കൊന്നിട്ടു രണ്ടാം നാൾ (പുറത്ത്) ആരും
</lg><lg n="൫"> ഗ്രഹിയാഞ്ഞപ്പോൾ, ശികെം ശിലോ ശമൎയ്യ എന്ന ഊരുകളിൽനിന്നു
യഹോവാലയത്തേക്കു വഴിപാടും കുന്തുരുക്കവും കൊണ്ടുപോകേണം എ
ന്നു വെച്ചു എൺപതു പുരുഷന്മാർ തലചിരെച്ചും വസ്ത്രങ്ങൾ കീറി മെയി
</lg><lg n="൬"> ചെത്തിക്കൊണ്ടും (൧൬,൬.) അവിടേ വന്നു. അവരെ എതിരേല്പാൻ
നഥന്യാപുത്രൻ ഇശ്മയേൽ മിസ്പയിൽനിന്നു പുറപ്പെട്ടു, നടനടേ കര
ഞ്ഞുംകൊണ്ടു ചെന്നു അവരോട് എത്തിയപ്പോൾ, അല്ലയോ അഹിക്കാം
</lg><lg n="൭"> പുത്രൻ ഗദല്യാവെ കാണ്മാൻ വരുവിൻ! എന്നുപറഞ്ഞു. നഗരമദ്ധ്യേ
വന്നപ്പോൾ നഥന്യാപുത്രൻ ഇശ്മയേൽ കൂടെയുള്ള പുരുഷരുമായി അവ
</lg><lg n="൮"> രെ വെട്ടി കിണററിനകത്ത് ചാടി. അതിൽ പത്തുപേർ ഇശ്മയേ
ലോടു: ഞങ്ങളെ മരിപ്പിക്കല്ലേ! കോതമ്പു യവം എണ്ണ തേൻ ഇത്തരം
നിലത്തിൽ കുഴിച്ചിട്ട നിധികൾ ഞങ്ങക്ക് ഉണ്ടു എന്നു പറഞ്ഞാറേ
അവൻ സഹോദരന്മാരോട് അവരെ കൊല്ലാതേ മതിയാക്കി രക്ഷിച്ചു.
</lg><lg n="൯"> ഇശ്മയേൽ കൊന്ന പുരുഷന്മാരുടേ ശവങ്ങളെ ഒക്കയും ഗദല്യാവരികേ
എറിഞ്ഞു കളഞ്ഞ കിണറു ആസാരാജാവു ഇസ്രയേൽരാജാവായ ബയ
ശാവെ തടുപ്പാൻ (പണിയുമ്പോൾ) കുത്തിയത് ആകുന്നു; അതിനെ ന
ഥന്യാപുത്രൻ ഇശ്മയേൽ പട്ടവരെ ഇട്ടു നിറെച്ചു. പിന്നേ മിസ്പയി
ലേ ജനശേഷിപ്പിനെ ഒക്കയും ഇശ്മയേൽ നിൎവ്വസിപ്പിച്ചു, രാജപുത്രി
മാരെയും അകമ്പടിമേലാൾ നബുജരദാൻ അഹിക്കാംപത്രൻ ഗദല്യാ
വെ ഏല്പിച്ചു മിസ്പയിൽ ശേഷിപ്പിച്ചുള്ള സൎവ്വജനത്തെയും നഥന്യാപു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/204&oldid=192111" എന്ന താളിൽനിന്ന് ശേഖരിച്ചത്