താൾ:GaXXXIV5 2.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Jeremiah, XXXV. യിറമിയാ ൩൫. അ.

<lg n="">കാബ് പുത്രനായ യോനാബ് എന്ന ഞങ്ങടേ അപ്പൻ നിങ്ങളും മക്കളും
</lg><lg n="൭"> എന്നേക്കും വീഞ്ഞു കടിക്കുരുത് എന്നും, പുര എട്ടക്കയും വിത്തു വാളുക
യും പറമ്പു നടക്കയും അരുതു. ഈ വക നീങ്ങൾക്കൂ ഉണ്ടാകയും
അരുത്തു നിങ്ങൾ സഞ്ചരിക്കുന്ന ഭൂമിമേൽ അനേകം നാൾ ജീവിക്കേ
ണ്ടതിനു വാഴുനാൾ തോറും ക്രടാരങ്ങളിൽ പാൎക്കേ ഉള്ളൂ, എന്നും ഞങ്ങ
</lg><lg n="൮"> ളോടു കല്പിച്ചിരിക്കുന്നു. റേകാബ് പുത്രനായ യോനദാബ് അപ്പൻ ഞ
ങ്ങളോട്ടു കല്പിച്ചതിൽ ഒക്കയും അവന്റേ ശബ്ദം ഞങ്ങൾ അനുസരിച്ചു
ഞങ്ങളും സ്ത്രികളും മക്കളും മകളരും വാഴുനാൾ തോറും വീഞ്ഞു കൂടിക്കാതേ,
</lg><lg n="൯"> വസിപ്പാൻ പുരകൾ എടുക്കാതേയും പറമ്പും നിലവും വിത്തും ഒട്ടും ഇല്ലാ
</lg><lg n="൧൦"> തേയും ക്രടാരങ്ങളിൽ പാൎത്തും യോനാദാബ് അപ്പൻ ഞങ്ങളോട്ടു കല്പിച്ച
</lg><lg n="൧൧"> പ്രകാരം ഒക്കയും കേട്ടു നടന്നും പോരുന്നു. ശേഷം ബാബേൽരാജാ
വായ നബുകദ്രേചർ നാട്ടിൽ കരേറിയപ്പോൾ “അല്ലയോ കല്ദയബല
ത്തിനും അറാമ്യസെന്യത്തിന്നും മുമ്പിൽനിന്നു നാം യരുശലേമിൽ ചെ
ല്ലുക" എന്നു ചൊല്ലി ഞങ്ങൾ യരുശലേമിൽ വന്നു പാൎക്കുന്നു.

</lg>

<lg n="൧൨. ൧൩"> എന്നാറേ യഹോചാവചനം യിറമിയാവിന്നുണ്ടായിതു: ഇസ്രയേലിൻ
ദൈവമായ സെന്യങ്ങളുടയ യഹോവ ഇപ്രകാരം പറയുന്നു: നീ ചെ
ന്നു യഹൂദാപുരുഷരോട്ടും യരുശലേംനിവാസികളോട്ടം പറക: എന്റേറ
വചനങ്ങളെ കേട്ടുകൊൾവാൻ നിങ്ങൾ ശിക്ഷ കൈക്കൊൾക ഇല്ലയോ?
</lg><lg n="൧൪"> എന്നു യഹോവയുടേ അരുളപ്പാട്ടു. റേകാബ് പുത്രനായ യോനദാബ് ത
ന്റേ മക്കളോടു വീഞ്ഞു കുടിക്കായ്‌വാൻ കല്പിച്ച വാക്കുകളെ പ്രമാണമാക്കി
നടക്കുന്നു, അവർ അപ്പന്റേ കല്പനയെ കേട്ടു ഇന്നേവരേ കുടിക്കാതേ
നില്പുന്നു, ഞാനോ പുലരേ നിങ്ങളോടു ഉരെച്ചുപോന്നിട്ടും നിങ്ങൾ എ
</lg><lg n="൧൫"> ന്നെ കേളാതേ പോയി. (൨൫, ൫) എന്റേ സകലദാസന്മാരായ പ്രവാ
ചകരെ പുലരേ നിങ്ങക്കായി അയച്ചു അവനവൻ തന്റേ ദുൎവ്വഴിയെ
വിട്ടു തിരിഞ്ഞു നിടേ പ്രവൃത്തികളെ നന്നാക്കി അന്യ ദേവകളെ സേ
വിപ്പാൻ പിഞ്ചെല്ലാതേ നടന്നുകൊൾവിൻ എന്നാൽ ഞാൻ നിങ്ങിക്കും
അപ്പന്മാൎക്കും തന്ന നാട്ടിൽ നിങ്ങക്കു പാൎക്കാം എന്നു പറയിച്ചുപോന്നു
വല്ലോ? നിങ്ങൾ ചെവി ചാച്ചതും ഇല്ല എന്നെ അനുസരിച്ചതും ഇല്ല,
</lg><lg n="൧൬"> റേകാബ് പുത്രനായ യോനദാബിൻ മക്കൾ അപ്പൻ കല്പിച്ച കല്പനയെ
</lg><lg n="൧൭"> സാക്ഷാൽ പ്രമാണമാക്കി, ഈ ജനമോ എന്നെ കേട്ടില്ല. അതുകൊണ്ടു
ഇസ്രയേലിൻ ദൈവമായി സൈന്യങ്ങളുടയ ദൈവമായ യഹോവ ഇപ്ര
കാരം പറയുന്നു: ഇതാ ഞാൻ യഹൂദയിൻമേലും യരുശലേമിലേ സകല
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/192&oldid=192062" എന്ന താളിൽനിന്ന് ശേഖരിച്ചത്