താൾ:GaXXXIV5 2.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൩൨. അ. Jeremiah, XXXII. 179

<lg n="">ന്റേറ ശബ്ദം കേളാത്തേയും നിൻ ധമത്തിൽ നടക്കാതേയും ചെയ്യേണം
എന്നു നീ അവരോട്ടു കല്പിച്ചത് ഒന്നും ചെയ്യാതേയും പോകയാൽ ഈ സ
</lg><lg n="൨൪">കലദുൎവ്വിധം നീ അവൎക്കു അകപ്പെടുവിച്ചുവല്ലോ! ഇതാ പട്ടണത്തെ പി
ടിപ്പാൻ (തുൎത്ത) കൊന്തളമാട്ടുകൾ (മതില്ക്ക) വന്നു നികന്നു, പട്ടണം മുട്ടി
ച്ചുപോരുന്ന കൽദയരുടേ കൈവശമാകുന്നതു വാളും ക്ഷാമവും മഹാരോ
ഗവും ഹേതുവാൽ തന്നേ. നീ ചൊല്ലിയതുണ്ടായി, നീയും ഇതാ കാ
</lg><lg n="൨൫">ണ്ടനു. എന്നിട്ടും യഹോവാകൎത്താവേ പട്ടണം കൽദയരുടെ കയ്യിൽ
ആയപ്പോഴേക്കു നി സാക്ഷികളെ വെച്ചുംകൊണ്ടു നിലത്തെ വിലെക്കു
വാങ്ങിക്കോൾക! എന്ന് എന്നോടു പറഞ്ഞുവല്ലോ?

</lg>

<lg n="൨൬">എന്നതിനു യഹോവാവചനം യിറമിയാവിനു ഉണ്ടായിതു:
</lg><lg n="൨൭">ഇതാ ഞാൻ സകലജഡത്തിന്റേ ദൈവമായ യഹോവ തന്നേ, എനിക്ക്
</lg><lg n="൨൮">എന്തെങ്കിലും അരുതാത്തതോ? അതുകൊണ്ടു യഹോവ പറയുന്നിതു ഈ പട്ടണത്തെ ഞാൻ ഇതാ കല്ദയരുടേ കയ്യിലും ബാബേൽരാജാവായ
നബുകയേചരുടേ കയ്യിലും കൊടുക്കുന്നു, അവൻ അതിനെ പിടിക്കും.
</lg><lg n="൨൯">ഈ പട്ടണത്തെക്കൊള്ളേ പൊരുന്ന കല്ദയർ പുക്കു പട്ടണത്തെ കത്തി
ചു ചുട്ടം, മേല്പുരകളിൽ ബാളിന്നു ധൂപം കാട്ടി അന്യദേവകൾക്ക് ഊക്ക
</lg><lg n="൩൦">ഴിച്ചു എന്നെ ദുഷിപ്പിച്ചുപോന്ന ഭവനങ്ങളും ക്രടേ തന്നേ. കാരണം
ഇസ്രയേൽപുത്രരും യഹൂഭാപുത്രരും ബാല്ലംമുതൽ എൻ കണ്ണിൽ തിയതു
മാത്രം ചെയ്തുപോന്നു തങ്ങളുടേ കൈക്രിയകൊണ്ടു ഇസ്രയേൽപുത്രന്മാർ
എന്നെ മുഷിപ്പിക്കുന്നവരത്രേ എന്നു യഹോവയുടേ അരുളപ്പാട്ടു.
</lg><lg n="൩൧">ഈ പട്ടണം പണിത നാൽമുതൽ ഇന്നുവരേ അത് എന്മുമ്പിൽനിന്നു
അകറ്റുവാന്തക്കവണ്ണം എനിക്കു കോപവും ചൂടും ഉണ്ടാക്കി വന്നു,
</lg><lg n="൩൨">ഇസ്രയേൽ പുത്രരും യഹൂദാപുത്രരും അവരുടേ രാജാക്കൾ പ്രഭുക്കൾ പു
രോഹിതപ്രവാചകന്മാരും യഫ്രഭാപുരുഷന്മാരും യരുശലേംകൂടിയാന്മാ
രുമായി എന്നെ മുഷിപ്പിപ്പാൻ ചെയ്ത സകലദോഷം നിമിത്തം തന്നേ.
</lg><lg n="൩൩">അവർ മുഖമല്ല പിടരി എനിക്കു കാട്ടി പുലരേ അവരെ പടിപ്പിച്ചുകൊ
</lg><lg n="൩൪">ള്ളുംതോറും ശിക്ഷ കൈക്കൊൾവാൻ കേളാതേപോകുന്നു. (൭, ൩൦ഫ്.)) എ
ന്നാമം വിളിക്കപ്പെടുന്ന ആലയത്തെ അശുദ്ധമാക്കുവാൻ അതിൽ തങ്ങ
</lg><lg n="൩൫">ളുടേ ചെറുപ്പുകളെ പ്രതിഷ്ടിച്ചു. ബേൻഹിന്നോംതാഴ്വരയിൽ ബാളി
ന്നു കന്നുകാവുകളെ തിൎത്തതു തങ്ങളുടേ പുത്രരെയും പുത്രിമാരെയും മോല
കിന്നു ചൂടുവാനും (ആയതു ഞാൻ അവരോടു കല്പിച്ചതും ഇല്ല എൻ മന
സ്റ്റിൽ തോന്നിയതും ഇല്ല) ഇങ്ങനത്തേ അറെപ്പു ചെയ്ഥുകൊണ്ടു യഹൂദ

</lg>12*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/185&oldid=192035" എന്ന താളിൽനിന്ന് ശേഖരിച്ചത്