താൾ:GaXXXIV5 2.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

178 Jeremiah XXXII. യിറമിയാ ൩൨.അ.

<lg n="">കൊൾക! എന്ന് എന്നോടു പറഞ്ഞു. ഇതു യഹോവാവചനം എന്നു
</lg><lg n="൯">ഞാൻ അറിഞ്ഞു അനഥോത്തൊലേ നിലഹ്ട്ഠെ ഇളയപ്പന്റേ പുത്രൻ ഹന
മേലോടു വാങ്ങി പതിനേഴു ശേക്കൽ വെള്ളിദ്രവ്യം തൂക്കിക്കൊടുത്തു,
</lg><lg n="൧൦">ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെ നിറുത്തി ദ്രവ്യത്തെ തുലാസിൽ
</lg><lg n="൧൧">തൂക്കികൊടുത്തു, വഴിയും മൊഴിയുമായുള്ള വിലയാധാരം (രണ്ടും) അ
</lg><lg n="൧൨">ടെച്ചു മുദ്രയിട്ടതും തുറന്നിരിക്കുന്നതും വാങ്ങി, മച്ചുനൻ ഹനമേലും
ആധാരത്തിൽ ഒപ്പിട്ട സാക്ഷിക്കാരും കാൺങ്കേ കാവൽ മുറ്റത്ത് ഇരിക്കു
ന്ന എല്ലാ യഹൂദന്മാരും കാൺങ്കേ ഞാൻ വിലയാധാരത്തെ മെഹ്സെയാപുത്ര
</lg><lg n="൧൩">നായ നേരിയ്യാപുത്രൻ ബാരൂകിനു കൊടുത്തു അവരുടേ മുമ്പാകേ ബാ
</lg><lg n="൧൪">രൂക്കോടു കല്പിച്ചിതു: ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യ
ഹോവ ഇപ്രകാരം പറയുന്നു: മുദ്രയിട്ടതും തുറന്നിരിക്കുന്നതും ആയ ഈ
വിലായാധാരം (രണ്ടും) മേടിച്ചു അവ ഈറിയ കാലം നില്പാനായി ഒരു
</lg><lg n="൧൫">മണ്പാത്രത്തിൽ വെക്കുക! കാരണം ഈ ദേശത്തിൽ ഇനി വീടുകളും നി
ലമ്പറമ്പുകളും വിലെക്കു കൊള്ളുമാറുണ്ടു എന്ന് എസ്രയേലിൻ ദൈവമായ
സൈന്യങ്ങളുടയ യഹോവ പറയുന്നു.

</lg>

<lg n="൧൬">വിലയാധാരത്തെ നേരിയ്യാപുത്രനായ് ബാരൂകിന്റേ വശം കൊടു
</lg><lg n="൧൭">ത്ത ശേഷം ഞാൻ യഹോവയോടു പ്രാൎത്ഥിച്ചിതു: ഹാ ദൈവമായ
യഹോവേ നിന്റേ വലിയ ഊക്കിനാലും നീട്ടിയ ഭുജത്താലും നീ ഇതാ
വാനങ്ങളെയും ഭൂമിയെയും ഉണ്ടാക്കിയല്ലോ നിനക്ക് അരുതാത്തത് ഒന്നും
</lg><lg n="൧൮">ഇല്ല. നീ ആയിരങ്ങൾക്കു ദയ കാട്ടുകയും അപ്പന്മാരുടേ അകൃത്ത്യത്തെ
അവരുടേ ശേഷമുള്ള മക്കളുടേ മടിയിലേക്കു മടക്കുകയും ചെയ്യുന്നു, സൈ
ന്യങ്ങളുടയ യഹോവ എന്ന പേരുള്ള വലിയ ദേവനും വീരനും ആയു
</lg><lg n="൧൯">ള്ളോവേ! മന്ത്രണം വലിയവനും പ്രവൎത്തനം പെരുകിയവനും തന്നേ.
അവനവന്നു തൻ വഴിക്കും പ്രവൃത്തികളുടേ ഫലത്തിന്നും തക്കവണ്ണം
കൊടുപ്പാൻ തൃക്കണ്ണുകൾ മനുഷ്യപുത്രന്മാരുടേ എല്ലാ വഴികളിന്മേലുമ്മ് മിഴി
</lg><lg n="൨൦">ച്ചു പാൎക്കുന്നവനേ! മിസ്രദേശത്തും ഇസ്രയേലിലും മറ്റു മനുഷ്യരിലും
ഇന്നാൾവരേ അടയാളങ്ങളെയും അത്ഭുതങ്ങളെയും കാട്ടി ഇന്നു കാണു
</lg><lg n="൨൧">മ്പോലെ നിനക്ക് ഒരു നാമത്തെ ഉണ്ടാക്കി, ഇസ്രയേലാകുന്ന നിൻ
ജനത്തെ അടയാള അത്ഭുതങ്ങൾ കൊണ്ടും ബലത്ത കൈകൊണ്ടും നീട്ടി
യഭുജംകൊണ്ടും മഹാഭീതിയാലും ബമിസ്രദേശത്തുനിന്നു പുറപ്പെടുവിക്കയും,
</lg><lg n="൨൨">പിതാക്കന്മാാൎക്കു കൊടുപ്പാൻ ആണയിട്ട ഈ ദേശം പാലും തേനും ഒഴുകു
</lg><lg n="൨൩">ന്നതായി അവൎക്കു കൊടുക്കയും ചെയ്തവനേ! അവർ പുക്കടക്കീട്ടും നി

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/184&oldid=192032" എന്ന താളിൽനിന്ന് ശേഖരിച്ചത്