താൾ:GaXXXIV5 2.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൩൧.അ. Jeremiah, XXXI. 175

<lg n="">ല്ലി കരഞ്ഞു അവർ ഇല്ലായ്കയാൽ മക്കളെ ചൊല്ലി ആശ്വാസം കൈക്കൊൾ
</lg><lg n="൧൬"> വാൻ മനസ്സില്ല. യഹോവ പറയുന്നിതു: നിന്റേറ്റ ഒച്ചെക്കു കരച്ചലും
കണ്ണിനു ബാഷ്പവും വിലക്കുക! നിന്റേ വേലെക്കു കൂലി ഉണ്ടു സത്യം
എന്നു യഹോവയുടേ അരുളപ്പാടു. ശത്രുദേശത്തുനിന്നു അവർ മടങ്ങി
</lg><lg n="൧൭"> വരും. നിന്റേ ഭവിഷ്യത്തിന്നു പ്രത്യാശ ഉണ്ടു (൨൯, ൧൧) എന്നു യ
ഹോവയുടേ അരുളപ്പാടു, മക്കൽ തങ്ങളുടേ അതിരിലേക്കു മടങ്ങും.
</lg><lg n="൧൮"> ഇന്നും ക്രട്ടേ എഫ്ര യീം വിലപിക്കുന്നതു ഞാൻ കേട്ടു: നീ എന്നെ ശിക്ഷി
ചു ഞാനും ശീലിപ്പിക്കാത്ത കന്നു പോലേ ശിക്ഷിക്കപ്പെട്ടു, ഞാൻ മനം
തിരിവാൻ എന്നെ തിരിക്കേണമേ യഹോവേ സാക്ഷാൽ നീ എൻ
</lg><lg n="൧൯"> ദൈവം; ഞാൻ മാറിപ്പോയ ശേഷമല്ലോ അനുതപിച്ചും എന്നെ ബോ
ധം വരുത്തിയ ശേഷം തുടെക്കു കൈ അലച്ചു നാണി ലജിച്ചും വന്നു;
എന്റേ ബാല്യത്തിന്റേ നിന്ദയെ ഞാൻ വഹിക്കുന്നു സത്യം (എന്നത്രേ).
</lg><lg n="൨൦"> എഫ്ര യീമിന്ന് എതിരേ ഞാൻ മൊഴിയുംതോറും ഇനിയും അവനെ ഓ
ൎത്തോൎത്തുവരുന്നതാൽ അവൻ എനിക്കു ഓമനമകനോ ലാളിക്കുന്ന പൈ
തലോ? അതുകൊണ്ടു എൻ കടൽ അവനെച്ചൊല്ലി ഇരെക്കുന്നു, അവ
നെ കനിഞ്ഞുകൊണ്ടേ ആവൂ എന്നു യഹോവയുടേ അരുളപ്പോടു. -
</lg><lg n="൨൧"> എടീ നിനക്കു വഴിക്കല്ലുകളെ സ്ഥാപിക്ക, പാതത്തൂണുകളെ ഇടുക, നീ
പോയ നിരതുവഴിക്കു മനസ്സുവെക്ക! ഇസ്രായേൽകന്യകേ മടങ്ങി വാ!
</lg><lg n="൨൨"> നിന്റേ ഊരുകളിലേക്കു തിരിക! ഹോ പിഴുകിപ്പോയ മകളേ! നീ എ
ത്രോടം ഉഴന്നുപോം? യഹോവ ആകട്ടേ ഒരു പുതുമ സൃഷ്ടിക്കുന്നു:
പെണ്ണു പുരുഷനെ (പോററി) ചുററിക്കൊള്ളും. എന്നതേ.

</lg>

<lg n="൨൩"> ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ പറയുന്നിതു:
യഫ്രാദേശത്തിലും നഗരങ്ങളിലും ഇനി അവരുടേ അടിമയെ ഞാൻ
മാറ്റുമ്പോൾ ഈ വാക്കു പറവാറാകം: ഹാ നീതിയുടേ പാൎപ്പിടമേ വിശു
</lg><lg n="൨൪"> ദ്ധപൎവ്വതമേ യഹോവ നിന്നെ അനുഗ്രഹിപ്പൂതാമ! എന്നത്രേ. അതിൽ
യഹൂദയും അവന്റേ സകലനഗരങ്ങളും കൃഷിക്കാരും മൃഗക്കൂട്ടങ്ങളോടു
</lg><lg n="൨൫"> സഞ്ചരിക്കുന്നവരും ഒന്നിച്ചു കൂടിയിരിക്കും. തള്ളൎന്ന ദേഹിയെ ഞാൻ
നനെപ്പിച്ചും തപിക്കുന്ന ഏതു ലേഹിക്കും നിറെച്ചും കൊടുക്കുന്നുവല്ലോ.
</lg><lg n="൨൬"> എന്നതു (കേട്ടിട്ടു), ഞാൻ ഉണൎന്നു കണ്ടു എന്റേറ്റ ഉറക്കം എനിക്കു നിര
ക്കയും ചെയ്തു.

</lg>

<lg n="൨൭"> ഞാൻ ഇസ്രയേൽ ഗൃഹത്തിലും യഹൂദാഗൃഹത്തിലും മനുഷ്യവിത്തും പ
ശുവിത്തും വിത്തെക്കുന്ന നാളുകൾ ഇതാ വരുന്നു എന്നു യഹോവയുടേ അ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/181&oldid=192020" എന്ന താളിൽനിന്ന് ശേഖരിച്ചത്