താൾ:GaXXXIV5 2.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

174 Jeremiah, XXXI. യിറമിയാ ൩൧. അ.

<lg n="">കാണായിവന്നു. (യഹോവ പറയുന്നു) നിത്യപ്രേമംകൊണ്ടു ഞാൻ നിന്നെ
</lg><lg n="൪"> സ്നേഹിക്കയാൽ ദയ നീട്ടി നിന്നെ പോററി. ഹേ ഇസ്രായേൽകന്യകേ
നിന്നെ ഞാൻ പണിയും, നീ പണിയപ്പെടുകയും ചെയ്യും; ഇനി തപ്പു
കൾക്കൊണ്ട് അണിഞ്ഞും തുള്ളുന്നവരുടേ ആട്ടത്തിൽ ചേൎന്നും വരും.
</lg><lg n="൫"> നീ ശമൎയ്യമലകളിൽ ഇനി പറമ്പുകളെ ഉണ്ടാക്കും, നടുന്നവർ നട്ടും അനു
</lg><lg n="൬"> ഭവിച്ചും പോരും. കാരണം എഫ്രയീംമലമേലേ കാവല്ക്കാർ: അല്ലയോ
നമ്മുടേ ദൈവമായ യഹോവയടുക്കേ ചിയ്യോനിലേക്കു നാം കരേറി
</lg><lg n="൭"> പ്പോക: എന്നു വിളിക്കുന്ന ഒരു ദിവസം ഉണ്ടു. എങ്ങനേ എന്നാൽ
യഹോവ പറയുന്നിതു: യാക്കോബെ തോട്ടു സന്തോഷിച്ചാൎത്തു ജാതിക
ളുടേ തലയായവനെച്ചൊല്ലി ഉച്ചത്തിൽ സ്തുതിപ്പിൻ! യഹോവേ തിരുജ
നമായ ഇസ്രയേലിൻ ശേഷിപ്പിനെ രക്ഷിക്കേണമേ എന്നു കേൾപ്പിച്ചു
</lg><lg n="൮"> പുകഴുവിൻ! ഇതാ ഞാൻ വടക്കേനാട്ടിൽനിന്നു അവരെ വരുത്തി
ഭൂമിയുടേ ഉത്തരദിക്കിൽനിന്നു ചേൎക്കും. അതിൽ കുരുടനും മുടവനും ഗ
ൎഭിണിയും പെറുന്നവളും ഒക്കത്തക്ക വലിയ സമൂഹം ഇങ്ങോട്ടു മടങ്ങും.
</lg><lg n="൯"> കേണുകൊണ്ട് അവർ വരും, കെഞ്ചി യാചിക്കേ അവരെ ഞാൻ നട
ത്തും. ഇടറികൂടാത്തു നേർവഴിയിൽ അവരെ നീർപ്പുഴകൾ അരികേ
ചെല്ലുമാറാക്കും, ഇസ്രയേലിന്നു ഞാൻ പിതാവും എഫ്ര യീം എനിക്കു കടി
</lg><lg n="൧൦"> ഞ്ഞൂലും ആകകൊണ്ടത്രേ.- ഹേ ജാതികളേ യഹോവയുടേ വചനം
നിങ്ങൾ കേട്ടു ദൂരദ്വീപുകളിൽ അറിയിക്കേണ്ടുന്നിതു: ഇസ്രയേലിനെ
ചിതറിച്ചവൻ അതിനെ ചേൎത്തു ഇടയൻ ക്രട്ടത്തെ എന്ന പോലേ കാത്തു
</lg><lg n="൧൧"> കൊള്ളും. യഹോവ യാക്കോബിനെ ഉദ്ധരിച്ചു അതിബലവാന്റേ
</lg><lg n="൧൨"> കയ്യിൽനിന്നു വീണ്ടെടുത്തതുകൊണ്ടു എന്നത്രേ. അവരോ വന്നു ചി
യ്യോൻമുകളിൽ ആൎത്തു ധാന്യവും രസവും എണ്ണയും ആടുമാട്ടിൻ കുട്ടിക
ളും ആകുന്ന യഹോവാധനത്തിങ്കലേക്ക് ഒഴുകിച്ചെല്ലും അവരുടേ ദേ
ഹി നനവേറും തോട്ടത്തിന് ഒക്കും, അവർ ഇനി തപിക്കയും ഇല്ല.
</lg><lg n="൧൩"> അന്നു കന്യ നൃത്തത്തിലും യുവാക്കുൾ വൃദ്ധന്മാരും ഒക്കത്തക്ക സന്തോഷി
ക്കും, ഞാൻ അവരുടേ ഖേദത്തെ ആനന്ദമാക്കി, മാറ്റി അവരെ സങ്കട
</lg><lg n="൧൪"> ത്തിൽ പിന്നേ ആശ്വസിപ്പിച്ചു സന്തോഷിപ്പിക്കും. ഞാൻ മേദസ്സുകൊ
ണ്ടു പുരോഹിതന്മാരുടേ ദേഹിയെ നനെക്കുയും എൻജനം എന്റേ മുത
ലാൽ തൃപ്തമാകയും ചെയ്യും. എന്നു യഹോവയുടേ അരുളപ്പാടു,

</lg> <lg n="൧൫"> യഹോവ പറയുന്നിതു: റാമയിൽ, ഹോ ഒരു ശബ്ദം കേൾക്കാകുന്നു
അലമുറയും കൈപ്പുള്ള കരച്ചലും തനേ ! രാഹേൽ തന്റേ മക്കളെ ചൊ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/180&oldid=192016" എന്ന താളിൽനിന്ന് ശേഖരിച്ചത്