താൾ:GaXXXIV5 2.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

172 Jeremiah, XXX. യിറമിയാ ൩൦. അ.

<lg n="">ൾകയും ചെയ്യുന്ന നാളുകൾ ഇതാ വരുന്നു എന്നു യഹോവയുടേ അരുള
പ്പാടു.

</lg>

<lg n="൪"> യഹോവ ഇസ്രയേൽ യഹൂഭ എന്നവരെ കുറിച്ചു ചൊല്ലിയ വചന
</lg><lg n="൫"> ങ്ങൾ ഇവ: യഹോവ ഇപ്രകാരം പറയുന്നു: ഞങ്ങൾ കേട്ടതു അരട്ടുന്ന
</lg><lg n="൬"> നാദം, സമാധാനം അല്ല പേടി അത്രേ ഉള്ളൂ. ആൺ പെറുമോ എന്നു
ചോദിച്ചുനോക്കുവിൻ! പെറുന്നവളെ പോലേ എല്ലാ പുരുഷനും കൈ
കളെ അരമേൽ ഇട്ടും ഏതു മുഖവും വിളൎത്തു ചമഞ്ഞും ഞാൻ കാണുന്നതു
</lg><lg n="൭"> എന്തിട്ടു? അയ്യോ കഷ്ടം ആ ദിവസം സാക്ഷാൽ ഒപ്പം വരാതോളം
വലിയതു; യാക്കോബിന്നും അതു ഞെരിക്കകാലം എങ്കിലും അവൻ അ
</lg><lg n="൮"> തിൽനിന്നു രക്ഷിക്കപ്പെടും. അന്നുണ്ടാവിതു, എന്നു സൈന്യങ്ങളുടയ
യഹോവയുടേ അരുളപ്പാടു, ഞാൻ അവന്റേ നുകത്തെ കഴുത്തിന്മേൽ
നിന്ന് ഒടിച്ചു നിന്റേറ്റ കെട്ടുകളെ പൊട്ടിക്കും, അന്യന്മാർ ഇനി അവ
</lg><lg n="൯"> നെ സേവിപ്പിക്കയും ഇല്ല, സ്വദൈവമായ യഹോവയെയും ഞാൻ
അവൎക്കു എഴുനീല്പിക്കും സ്വരാജാവായ ദാവീദെ യും (൨൩, ൫) അവർ
</lg><lg n="൧൦"> സേവിക്കേ ഉള്ളൂ. നിയോ എൻ ഭാസനായ യാക്കോബേ ഭയപ്പെടായ്ക!
ഇസ്രയേലേ അഞ്ചായ്ക്ക! എന്നു യഹോവയുടേ അരുളപ്പാടു, ഞാൻ ഇതാ
നിന്നെ ദൂരത്തുനിന്നും നിന്റേ സന്തത്തിയെ നിൎവ്വാസദിക്കിൽനിന്നും ര
ക്ഷിക്കുന്നു, യാക്കോബ് മടങ്ങിവന്നു ആരും മെരിട്ടാതേ സ്വൈരമായി
</lg><lg n="൧൧"> അടങ്ങിപ്പാൎക്കും. നിന്നെ രക്ഷിപ്പാൻ ഞാനല്ലോ നിന്നോടു കൂടേ ഉണ്ടു.
എന്നു യഹോവയുടേ അരുളപ്പാടു. ഞാൻ നിന്നെ ചിതറിച്ചാക്കിയ സ
കലജാതികളിൽ മുരമ്മുടിവു നടത്തിയാലും നിന്നോടു മുരമ്മുടിവു നടത്തു
ക ഇല്ല, ന്യായത്തോടേ നിന്നെ ശിക്ഷിക്കും താനും, ഒട്ടും നിൎദ്ദോഷനാ
യി വിടുകയും ഇല്ല.

</lg>

<lg n="൧൨"> എങ്ങനേ എന്നാൽ യഹോവ പറയുന്നിതു: എടീ നിന്റേ ഒടിവു കൊ
</lg><lg n="൧൩"> ടുതു നിന്റേ മുറിപ്പ് അസാദ്ധ്യം! നിന്റേ നൃായം ആരും വിസ്തരിക്കാ
</lg><lg n="൧൪"> തു, പുണ്ണിന്നു ചികിത്സയോ, നിണക്കു തകഴി ഒന്നും ഇല്ല.നിന്റേ
കാമുകന്മാർ എല്ലാം നടന്ന മറന്നിട്ടു തിരയാത്തതു നിന്റേ കുറ്റം പെ
രുകി പാപങ്ങൾ തിങ്ങിച്ചമകയാൽ ഞാൻ ക്രൂരശിക്ഷയായി ശത്രുവെട്ടൂ
</lg><lg n="൧൫"> കൊണ്ടു നിന്നെ വെട്ടുക നിമിത്തമത്രേ. എന്നിട്ടു നിന്നെ തിന്നുന്നവർ
ഒക്കെയും തിന്നപ്പെടും, നിന്നെ ഞെരുക്കുന്നവർ എല്ലാം നിൎവ്വസിച്ചു പോ
</lg><lg n="൧൬"> കം നിന്നെ കവരുന്നവർ കവൎച്ച ആകും, നിന്നെ കൊള്ളയിടുന്നവ
</lg><lg n="൧൭"> രെ ഏവരെയും ഞാൻ കൊള്ളയാക്കിക്കൊടുക്കും. നിണക്കോ ഞാൻ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/178&oldid=192009" എന്ന താളിൽനിന്ന് ശേഖരിച്ചത്