താൾ:GaXXXIV5 2.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൧൩. അ. Jeremiah, XIII. 137

<lg n="">ദേശത്തിൽ കുടിയിരിക്കുന്നവരെ ഒക്കയും ഞാൻ ലഹരികൊണ്ടു നിറെ
</lg><lg n="൧൪"> ച്ചു. അപ്പന്മാരെയും മക്കളെയും ഒക്കത്തക്ക തങ്ങളിൽ ഉടെച്ചു തകൎക്കും.
ഞാൻ അവരെ നശിപ്പിക്കാതേ ആദരിക്കയും പൊറുക്കയും കനിഞ്ഞു
കൊൾകയും ഇല്ല എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൫"> എടോ കേട്ടു ചെവിക്കൊൾവിൻ, യഹോവ ഉരെക്ക കൊണ്ടു ഉയരാ
</lg><lg n="൧൬"> തേ അമരുവിൻ! അവൻ ഇരിട്ടു വരുത്തും മുമ്പേ നിങ്ങടേ ദൈവമായ
യഹോവെക്കു തേജസ്സു കൊടുപ്പിൻ! നിങ്ങളുടേ കാലുകൾ അന്തിമയക്കിൻ
മലകളിൽ തട്ടീട്ടു നിങ്ങൾ വെളിച്ചത്തിന്നു കാത്തിരിക്കേ അവൻ അതി
</lg><lg n="൧൭"> നെ മരണനിഴലും കാൎമ്മുകിലും ആക്കി വെക്കും മുന്നം തന്നേ!
എന്നതു നിങ്ങൾ കേളായ്കിലോ ഗൎവ്വം നിമിത്തം എൻ ദേഹി മറയത്തു കരയും,
യഹോവയുടേ ആട്ടിങ്കൂട്ടം പ്രവസിച്ചുപോകകൊണ്ടു ഈ കണ്ണു ബാഷ്പം:
ഓലോല കേഴുകയും ചെയ്യും.

</lg>

<lg n="൧൮"> രാജാവിനോടും സ്വാമിനിയോടും പറക: നിങ്ങൾ തലെക്കു ചൂടുന്ന
</lg><lg n="൧൯"> അഴകിയ കിരീടം വീഴ്കയാൽ താഴത്ത് ഇരുന്നുകൊൾവിൻ! തെക്ക
ങ്കൂറിലേ നഗരങ്ങളും അടഞ്ഞു കിടക്കുന്നു തുറപ്പാൻ ആരും ഇല്ല യഹൂദ
</lg><lg n="൨൦"> അശേഷം നിൎവ്വസിച്ചുപോയി മുച്ചൂടും നിൎവ്വസിച്ചു പോയി. കണ്ണുകളെ
ഉയൎത്തി വടക്കുനിന്നു വരുന്നവരെ കാണ്മിൻ! (ഹേ പ്രിയേ) നിനക്കു
</lg><lg n="൨൧"> നൽകപ്പെട്ട ഘനമേറിയ ആട്ടിങ്കൂട്ടം എവിടേ ആയി? നിണക്കു
തോഴരാവാൻ നീ ശീലിപ്പിച്ചവരെ (യഹോവ) നിന്മേൽ തലയാക്കി
വെച്ചാൽ നീ എന്തു പറയും? പെറുന്നവളെ പോലേ നിന്നെ നോവു
</lg><lg n="൨൨"> കൾ പിടിക്കയില്ലയോ? അന്നു നീ ഇവ എനിക്ക് അകപ്പെടുന്നത് എ
ന്തുകൊണ്ടു? എന്നു ഹൃദയത്തിൽപറഞ്ഞാൽ നിന്റേ കുറ്റം പെരികയാൽ
നിന്റേ വസ്ത്രത്തോങ്കൽ നീങ്ങിക്കണ്ടു മടമ്പുകൾ കുഴഞ്ഞുപോയി.
</lg><lg n="൨൩"> കൂശ്യൻ തന്റേ തോലും പുലി തൻ പുള്ളികളെയും മാറ്റുമോ? ആയെ
ങ്കിൽ തിന്മ ചെയ്‌വാൻ ശീലിച്ച നിങ്ങൾക്കും നന്മ ചെയ്‌വാൻ കഴിയും.
</lg><lg n="൨൪"> മരുവിലേ കാറ്റിന്നു പാറുന്ന താളടി പോലേ ഞാൻ അവരെ ചിതറി
</lg><lg n="൨൫"> ക്കേ ഉള്ളു.— നീ എന്നെ മറന്നു പൊളിയിൽ ആശ്രയിച്ചതുകൊണ്ടു
ഇതത്രേ നിന്റേ പങ്കു, എങ്കൽനിന്നു നിണക്ക് അളന്നു കിട്ടിയ ഭാഗം
</lg><lg n="൨൬"> എന്നു യഹോവയുടേ അരുളപ്പാടു. ഞാനും നിന്റേ വസ്ത്രത്തോങ്കൽ നി
</lg><lg n="൨൭"> ന്മുഖത്തിന്മേൽ ഊരി വലിച്ചു നിന്റേ നാണം കാണുമാറാക്കും. നിന്റേ
വ്യഭിചാരങ്ങളെയും വെകളിക്കനെപ്പും വെളിയേ കുന്നുകളുടേ മേൽ പു
ലയാട്ടിൻ അപരാധം ഈ നിന്റേ വെറുപ്പുകളെ ഞാൻകണ്ടു. അയ്യോ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/143&oldid=191911" എന്ന താളിൽനിന്ന് ശേഖരിച്ചത്