താൾ:GaXXXIV5 2.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൧൦. അ. Jeremiah, X. 129

<lg n="൧൦">പാറി പാഞ്ഞു പോയി. ഞാൻ യരുശലേമെ കൽക്കൂമ്പലും കുറുനരിക
ളുടേ ഇരിപ്പും ആക്കും, യഹൂദാനഗരങ്ങളെ കുടിയില്ലാതേ പാഴാക്കിവെ
</lg><lg n="൧൧">ക്കും. ഇവ ബോധിപ്പോളം ജ്ഞാനമുള്ള പുരുഷൻ ഏവൻ? ദേശം
കെട്ടു ആരും കടക്കാതവണ്ണം മരുപോലേ വെന്തുപോയ കാരണം എന്തെ
ന്നു യഹോവയുടേ വായി ചൊല്ലീട്ടു (അറിഞ്ഞ്) അറിയിക്കുന്ന പുരുഷൻ
</lg><lg n="൧൨">ഏവൻ? യഹോവ പറഞ്ഞിതു: ഞാൻ അവൎക്കു വെച്ചുകാട്ടിയ ധൎമ്മോ
പദേശത്തെ അവർ വിട്ടു എൻ ശബ്ദത്തെ കേളാതേ അതിൽ നടക്കാതേ,
</lg><lg n="൧൩">തങ്ങളുടേ ഹൃദയത്തിൻ ശാഠ്യത്തെയും അച്ചന്മാർ പഠിപ്പിച്ചുകൊടുത്ത
</lg><lg n="൧൪">ബാളുകളെയും അനുസരിച്ചു നടക്കയാൽ അത്രേ. അതുകൊണ്ടു സൈ
ന്യങ്ങളുടയ യഹോവ എന്ന ഇസ്രയേലിൻ ദൈവം പറയുന്നിതു: ഈ ജ
നത്തെ ഞാൻ ഇതാ മക്കിപ്പൂ തീറ്റുകയും കാഞ്ഞിരവെള്ളം കുടിപ്പിക്കയും,
</lg><lg n="൧൫">അവരും പിതാക്കളും അറിയാതേ ഇരുന്ന ജാതികളിൽ ചിന്നിക്കയും അ
വരെ മുടിക്കുംവരേ വാളിനെ അവൎക്കു പിന്നാലേ അയക്കയും ചെയ്യും.

</lg>

<lg n="൧൬">സൈന്യങ്ങളുടയ യഹോവ പറഞ്ഞിതു: കുറിക്കൊൾവിൻ, വിലാപ
ക്കാരത്തികളെ വിളിച്ചു വരുത്തി കൌശലക്കാരത്തികളെ ആളയച്ചു വരു
</lg><lg n="൧൭">ത്തുവിൻ: അവർ ഉഴറി നമ്മെക്കൊണ്ടു മുറവിളി തുടങ്ങീട്ടു ഇങ്ങേ ക
</lg><lg n="൧൮">ണ്ണുകളിൽ ബാഷ്പം ഓലോല ഇമകൾ വെള്ളം തൂകുമാറാക്കുക! ചിയ്യോ
നിൽനിന്നല്ലോ: നാം എങ്ങനേ മുടിഞ്ഞുപോയി! നമ്മുടേ പാൎപ്പിടങ്ങളെ
തകൎത്തു നിരത്തീട്ടു നാം ദേശത്തെ വിട്ടുപോകയാൽ എത്ര നാണിച്ചു
</lg><lg n="൧൯">ൻ പോയി! എന്നു മുറകരച്ചൽ കേൾക്കായി. സ്ത്രീകളേ യഹോവാവചനം
കേൾപ്പിൻ, നിങ്ങടേ ചെവി അവന്റേ വായ്‌മൊഴിയെ ഗ്രഹിക്ക! നിങ്ങ
ളുടേ പുത്രിമാൎക്കു മുറവിളിയും നിങ്ങളിൽ അന്യോന്യം വിലാപവും പഠി
</lg><lg n="൨൦">പ്പിപ്പിൻ! മരണമാകട്ടേ നമ്മുടേ ചാലകങ്ങളിൽ കയറി നൂണു അരമ
നകളിൽ പൂകുന്നു, തെരുവിലേ കുഞ്ഞനെയും വീഥികളിൽ യുവാക്കളെ
</lg><lg n="൨൧">യും അറുത്തുകളവാൻ തന്നേ. യഹോവയുടേ അരുളപ്പാടാവിതു: മനു
ഷ്യരുടേ പിണം നിലത്തിന്മേൽ വളം പോലേയും വാരുന്നവൻ ഇല്ലാ
തേ മൂരുന്നവന്റേ പിറകേ കറ്റ പോലേയും വീഴും എന്നു ചൊല്ലുക.

</lg>

൧൦.അദ്ധ്യായം.

(൧, ൨൨) രക്ഷെക്കു വഴി ആവിതു: യഹോവയെ അറിഞ്ഞു തേറുക (൧ ദേ
വകളുടേ മായയും യഹോവയുടേ മാഹാത്മ്യവും ബോധിക്ക (൧൭) ശിക്ഷിക്കുന്ന
കൈക്കീഴ് അമൎന്നടങ്ങുക.9

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/135&oldid=191894" എന്ന താളിൽനിന്ന് ശേഖരിച്ചത്