താൾ:GaXXXIV5 2.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

124 Jeremiah, VII. യിറമിയാ ൭. അ.

<lg n="൭"> യി അന്യദേവകളെ പിഞ്ചെല്ലാതേ നടന്നു എങ്കിൽ, ഞാൻ നിങ്ങടേ
പിതാക്കന്മാൎക്കു കൊടുത്ത ദേശത്തു നിങ്ങളെ യുഗാദിമുതൽ യുഗാന്തത്തോ
</lg><lg n="൮"> ളം ഇവിടേ വസിപ്പിക്കുന്നുണ്ടു. നിങ്ങൾ ആ പൊളിവാക്കുകളിൽ
</lg><lg n="൩"> ആശ്രയിക്കുന്നത് ഒട്ടും ഉതകുന്നില്ല. പക്ഷേ കക്കുക കൊല്ലുക വ്യഭിച
രിക്ക പൊളിയാണ ഇടുക ബാളിന്നു ധൂപിക്ക നിങ്ങൾ അറിയാത്ത അ
</lg><lg n="൯"> ന്യദേവകളെ പിഞ്ചെൽക എന്നോ? പിന്നേ നിങ്ങൾ വന്നു എൻ നാമം
വിളിക്കപ്പെടുന്ന ഈ ആലയത്തിൽ എന്റേ മുമ്പാകേ നിന്നുകൊണ്ടു:
"നാം ഉദ്ധരിക്കപ്പെട്ടു" എന്നു വിചാരിക്കുന്നതു ഇനി ആ വെറുപ്പുകൾ
</lg><lg n="൧൦"> ഒക്കയും ചെയ്തുപോരുവാൻ തന്നേ! എൻ നാമം വിളിക്കപ്പെടുന്ന ഈ
ആലയം നിങ്ങടേ കണ്ണിന്നു പാതകക്കാരുടേ ഗുഹ എന്നു വന്നിട്ടോ?
</lg><lg n="൧൧"> ഈ ഞാനും ഇതാ കണ്ടു എന്നു യഹോവയുടേ അരുളപ്പാടു. എൻ നാമ
ത്തെ മുങ്കാലത്തു വസിപ്പിച്ച ശീലോവിലുള്ള എന്റേ സ്ഥലത്തേക്കു ചെ
ന്നുകൊണ്ടു എൻ ജനമായ ഇസ്രയേലിൻ ദോഷം മുതലായിട്ടു ഞാൻ അ
</lg><lg n="൧൨"> തിനെ ചെയ്തതു കാണ്മീൻ! ഇപ്പോഴോ നിങ്ങൾ ഈ പ്രവൃത്തികൾ ഒ
ക്കയും ചെയ്തുകൊണ്ടു ഞാൻ പുലരേ പറഞ്ഞ് ഉരെച്ചുപോന്നതു നിങ്ങൾ
കേളാതേ ഞാൻ നിങ്ങളെ വിളിച്ചപ്പോൾ മിണ്ടാതേ പോകയാൽ, എന്നു
</lg><lg n="൧൩"> യഹോവയുടേ അരുളപ്പാടു, എന്നാമം വിളിക്കപ്പെട്ടും നിങ്ങൾ ആശ്ര
യിച്ചും ഇരിക്കുന്ന ആലയത്തെയും നിങ്ങൾക്കും പിതാക്കന്മാൎക്കും തന്ന സ്ഥ
</lg><lg n="൧൪"> ലത്തെയും ഞാൻ ശീലോവിനെ ചെയ്തപ്രകാരം ചെയ്തു, നിങ്ങടേ സ
കലസഹോദരരായ എഫ്ര യിം സന്തതിയെ മുറ്റും തള്ളിയപ്രകാരം നി
ങ്ങളെ എൻ മുഖത്തുനിന്നു തള്ളി വിടുന്നുണ്ടു.

</lg>

<lg n="൧൬">നീയോ ഈ ജനത്തിനുവേണ്ടി പക്ഷവാദം ചെയ്യരുതു, അവൎക്കു വേ
ണ്ടി കെഞ്ചി പ്രാൎത്ഥന തുടങ്ങുകയും എന്നോടു മുട്ടിക്കയും അരുതു! ചെ
</lg><lg n="൧൭"> യ്താൽ ഞാൻ നിന്നെ കേൾക്കുന്നില്ല. അവർ യഹൂദാപട്ടണങ്ങളിലും യ
</lg><lg n="൧൮"> രുശലേംതെരുക്കളിലും ചെയ്യുന്നത് എന്ത് എന്നു കാണുന്നില്ലേ? കുട്ടി
കൾ തടികളെ പെറുക്കയും അപ്പന്മാർ തീ കത്തിക്കയും പെണ്ണുങ്ങൾ മാ
വു കുഴെക്കയും സ്വൎഗ്ഗരാജ്ഞിക്കു അടകളെ ചമെക്കയും അന്യദേവകൾക്കു
</lg><lg n="൧൯"> ഊക്കഴിക്കയും ആകുന്നു, എന്നെ മുഷിപ്പിക്കേണ്ടതിന്നത്രേ. എന്നെയോ
അല്ല. തങ്ങളെത്തന്നേ അല്ലോ അവർ മുഷിപ്പിക്കുന്നതു സ്വമുഖത്തിന്നു
</lg><lg n="൨൦"> ലജ്ജ വരുത്തുവാൻ എന്നു യഹോവയുടേ അരുളപ്പാടു. അതുകൊണ്ടു
കൎത്താവായ യഹോവ പറയുന്നിതു: ഈ സ്ഥലത്തിലേക്ക് ഇതാ എൻ
കോപവും ഊഷ്മാവും പൊഴിഞ്ഞു, മനുഷ്യർ കന്നുകാലി നാട്ടിലേ മരങ്ങൾ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/130&oldid=191883" എന്ന താളിൽനിന്ന് ശേഖരിച്ചത്