താൾ:GaXXXIV5 2.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൪. ൫. അ. Isaiah. IV. V. 7

൪. അദ്ധ്യായം.

<lg n="൨"> അന്നാളിൽ യഹോവയുടെ തളിർ അലങ്കാരവും തേജസ്സും ഭൂമിയുടെ
ഫലം പ്രഭാവവും ഭൂഷണവും ആയി ഭവിപ്പതു ഇസ്രയേലിൽ വിടുവി
</lg><lg n="൩"> ക്കപ്പെട്ടവൎക്കു തന്നേ. ചിയോനിൽ ശേഷിച്ചു യരുശലേമിൽ മിഞ്ചി ഇ
രിക്കുന്നവൻ വിശുദ്ധൻ എന്നു ചൊല്ലപ്പെടും, യരുശലേമിൽ ജിവന്നായി
</lg><lg n="൪"> എഴുതപ്പെട്ട ഏവനും തന്നേ; കൎത്താവ് ന്യായാത്മാവുകൊണ്ടും ദഹനാ
ത്മാവുകൊണ്ടും ചിയോൻപുത്രിമാരുടെ മലം കഴുകി യരുശലേമിന്റെ
രക്തങ്ങളെ അതിൻ നടുവിൽനിന്ന് അലക്കിക്കളഞ്ഞു എങ്കിൽ തന്നേ.
</lg><lg n="൫"> യഹോവ ചീയോൻപവ്വതത്തിന്റെ പരപ്പിന്മേൽ എങ്ങും അതിന്റെ
(ഉത്സവ) സംഘങ്ങളിന്മേലും പകൽ മേഘധൂമവും രാത്രിയിൽ ജ്വാലാ
ഗ്നിയുടെ തെളക്കവും സൃഷ്ടിക്കും; എല്ലാ തേജസ്സിനും മറവ് ഉണ്ടല്ലോ.
</lg><lg n="൬">(ചിയോൻ) വെയിലിനു പകൽ തണലായും കൊട്ടങ്കാറ്റു മഴകളിൽ ആ
ശ്രയവും ഒളിയുമായി ഒരു കൂടാരമായി ചമകയും ചെയ്യും.
</lg>

൫. അദ്ധ്യായം.

വള്ളിപ്പറമ്പിന്റെ സദൃശത്താൽ ഇസ്രയേലിന്റെ ദ്രോഹം വെളിപ്പെട്ട ശേ
ഷം (൮) ലോഭം (൧൧) പ്രമാദം (൧൮) സത്യപരിഹാസം മുതലായ പാപ
ങ്ങൾക്കു (൨൭) അടുത്ത ശിക്ഷയും ദൂരത്തിങ്കന്നു വരുന്ന അശ്ശൂർബാധയും പ്ര
വചിച്ചതു.

<lg n="൧"> അല്ലയോ എൻ സഖിയെ ചൊല്ലി ഞാൻ പാടട്ടേ, എന്റെ പ്രിയൻ
തൻ വള്ളിപ്പറമ്പിനെ ചൊല്ലി പാടിയതത്രേ. പുഷ്ടി തികഞ്ഞൊരു
</lg><lg n="൨"> കൊടുമുടിമേൽ എൻ സഖിക്കു വള്ളിപ്പറമ്പുണ്ടു. ആയതിനെ അവൻ
കിളെച്ചു കല്ലു പെറുക്കി മേത്തരവള്ളികളെ നട്ടുംകൊണ്ടു, മദ്ധ്യത്തിൽ
ഗോപുരം പണിതു (പാറയിൽ) ചക്കും കൊത്തിച്ച ശേഷം, മുന്തിരിങ്ങ
കളെ കായ്ക്കും എന്നു പാൎത്തിരുന്നാറേ അതു ചവൎക്കുല കായ്ച്ചുപോയി.
</lg><lg n="൩"> ഇപ്പോൾ യരുശലേംനിവാസിയും യഹൂദാപുരുഷനും ആയുള്ളോരേ,
എനിക്കും എന്റെ പറമ്പിന്നും നടുവേ നിങ്ങൾ നൃായം വിധിച്ചാലും!
</lg><lg n="൪"> എൻ പറമ്പിൽ ഇനി ചെയ്‌വാനുള്ളത് എന്തൊന്നു ഞാൻ ചെയ്യാതേ വിട്
ടു? പിന്നേ മുന്തിരിങ്ങകളെ കായ്ക്കുന്നതിന്നു പാൎക്കുമ്പോൾ അതു ചവൎക്കു
</lg><lg n="൫"> ല കായ്ച്ചത് എന്തുകൊണ്ട്? എന്നിട്ട് എൻ പറമ്പിനോട് ഞാൻ ഇനി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/13&oldid=191632" എന്ന താളിൽനിന്ന് ശേഖരിച്ചത്