താൾ:GaXXXIV5 2.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൨. അ. Jeremiah, II. 113

<lg n="൨൭"> പോയി. നീ എനിക്കപ്പൻ എന്നു മരത്തോടും നീ എന്നെ പെറ്റു എ
ന്നു കല്ലിനോടും ചൊല്ലി മുഖമല്ല പിടരി എനിക്കു കാട്ടുന്നവർ തന്നേ.
അനർത്ഥകാലത്തിലോ: അല്ലയോ എഴുനീറ്റു ഞങ്ങളെ രക്ഷിച്ചുകൊൾക!
</lg><lg n="൨൮"> എന്നു പറയും. അന്നു നീ നിണക്കായി ഉണ്ടാക്കിയ ദേവകൾ എവി
ടേ? അവർ എഴുന്നു അനർത്ഥകാലത്തു നിന്നെ ഉദ്ധരിക്കട്ടേ! യഹൂദേ
നിൻ നഗരങ്ങളുടേ എണ്ണത്തോളം നിനക്കു ദേവകളും പോരുമല്ലോ.

</lg>

<lg n="൨൯"> നിങ്ങൾ എന്നോടു വ്യവഹരിപ്പാൻ എന്തു? നിങ്ങൾ ഒക്കയും എന്നോടു
</lg><lg n="൩൦"> ദ്രോഹിച്ചു എന്നു യഹോവയുടേ അരുളപ്പാടു. അങ്ങേ മക്കളെ അടിച്ച
തു വ്യർത്ഥമായി, ശിക്ഷയെ അവർ കൈക്കൊണ്ടില്ല, മുടിക്കുന്ന സിംഹം
</lg><lg n="൩൧"> പോലേ നിങ്ങളുടേ വാൾ അങ്ങേ പ്രവാചകരെ തിന്നുകളഞ്ഞു. നിങ്ങൾ
എന്തൊരു തലമുറ! യഹോവാവചനം സൂക്ഷിപ്പിൻ! ഞാൻ ഇസ്രയേലി
ന്നു മരുഭൂമി താൻ അതിതമസ്സിൻ ദിക്കു താൻ ആയിരുന്നുവോ? ഞങ്ങൾ
നിന്നോട് ഇനി ചേരുകയില്ല ഉഴൽകേ ഉള്ളു എന്നു എന്റേ ജനം പറ
</lg><lg n="൩൨"> വാൻ എന്തു? കന്യക തന്റേ അണിവും പുതുപ്പെൺ തന്റേ അര
ഞ്ഞാണുകളും മറക്കുമോ? എൻ ജനമോ എണ്ണമില്ലാത്ത നാളുകൾ എന്നെ
മറന്നുകളഞ്ഞു.

</lg>

<lg n="൩൩"> പ്രേമത്തെ അന്വേഷിപ്പാൻ നിന്റേ വഴിയെ എത്ര നന്നാക്കുന്നു! അ
</lg><lg n="൩൪"> തുകൊണ്ടു നിന്റേ വഴികളെ നീ ദോഷങ്ങളെ ശീലിപ്പിച്ചു. നിന്റേ
വസ്ത്രവാക്കുകളിലും കുറ്റമില്ലാത്ത എളിയ ആത്മാക്കളുടേ രക്തം കാണാ
യ് വന്നു; തുരന്നു കളവിലല്ല നീ അവരെ കണ്ടു പിടിച്ചതു മേപ്പടി എല്ലാ
</lg><lg n="൩൫"> റ്റിന്നിമിത്തമത്രേ. എന്നിട്ടും: ഞാൻ കുറ്റമില്ലാത്തവൾ എന്നും തിരു
ക്കോപം എന്നെ വിട്ടു മടങ്ങി എന്നും നീ പറയുന്നു. ഞാൻ പിഴെച്ചില്ല
</lg><lg n="൩൬"> എന്നു ചൊൽകകൊണ്ടു ഞാൻ ഇതാ നിന്നോടു വ്യവഹരിക്കും. നിന്റേ
വഴിയെ മാറ്റുവാൻ നീ എത്ര ഉഴറുന്നു! അശ്ശൂരിങ്കൽ നീ ലജ്ജിച്ചു പോ
</lg><lg n="൩൭"> യപ്രകാരമേ മിസ്രയിലും നീ ലജ്ജിച്ചുപോകും. കൈകളെ തലമേൽ
പൊങ്ങിച്ചും നീ ഇവനെ വിട്ടു വാങ്ങും; യഹോവ ആകട്ടേ നീ ആശ്ര
യിക്കുന്നവരെ വെറുക്കയാൽ നിനക്ക് അവരോടു ശുഭം വരിക ഇല്ല.

</lg>

<lg n="൩,൧"> അവൻ പറയുന്നിതു: ഒരാൾ തന്റേ ഭാര്യയയെ ഉപേക്ഷിച്ചാൽ അ
വൾ വിട്ടുപോയി മറ്റൊരു പുരുഷന് ആയശേഷം അവൻ തിരിച്ച്
അവളോടു ചേരുമോ? അങ്ങനത്തേ ദേശം ബാഹ്യമ്ലേച്ഛത ആയ്പ്പോ
കയില്ലയോ? നീയോ ഏറിയ കൂട്ടരോടു പുലയാടീട്ടും എന്നരികത്തു മട
</lg><lg n="൨"> ങ്ങിവരികയോ? എന്നു യഹോവയുടേ അരുളപ്പാടു. വെറുമ്പുറക്കുന്നുക
</lg>8

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/119&oldid=191860" എന്ന താളിൽനിന്ന് ശേഖരിച്ചത്