താൾ:GaXXXIV5 2.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൩.അ. Isaiah, III. 5

<lg n="൨0"> കളിലും പൂഴിമാളങ്ങളിലും പൂകം (൧൦). അന്നാൾ മനുഷ്യൻ വണങ്ങു
വാൻ ഉണ്ടാക്കിക്കൊണ്ട തൻവെള്ളിയാലേ അസത്തുകളെയും പൊന്നി
നാലേ അസത്തുകളെയും എലിമടയിലും ആവലുകൾക്കും എറിഞ്ഞുകള
വതു, പാറകളുടെ വിടവുകളിലും ശൈലങ്ങളുടെ പിളൎപ്പുകളിലും പൂകു
</lg><lg n="൩"> വാൻ, യഹോവ ഭൂമിയെ നടുക്കുവാൻ എഴുനീൽക്കയിൽ അവന്റെ പേ
ടി നിമിത്തം അവന്റെ പ്രഭാവത്തിന്റെ പ്രഭയിൽനിന്നു തന്നേ.
</lg><lg n="൩"> മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിഞ്ഞു കൊൾവിൻ! അവനെ
എണ്ണുന്നത് എത്രെക്കു പോൽ.
</lg>

3. അദ്ധ്യായം.

<lg n="൧"> എങ്ങനേ എന്നാൽ സൈന്യങ്ങളുടയ യഹോവ എന്ന കൎത്താവ് ഇതാ
യരുശലേമിൽനിന്നും യഹൂദയിൽനിന്നും ഊന്നും താങ്ങും അപ്പത്തിൻ ആ
</lg><lg n="൨"> ധാരവും വെള്ളത്തിൻ ആധാരവും ഒക്കയും, വീരനെയും യുദ്ധശാലി
യെയും ന്യായാധിപതി പ്രവാചകൻ ലക്ഷണക്കാരൻ മൂപ്പന്മാരെയും,
</lg><lg n="൩"> അമ്പതിൻ തലവനെയും മുഖ്യസ്ഥനെയും മന്ത്രിയെയും ചിത്രപ്പണിക്കാ
</lg><lg n="൪"> രനെയും മന്ത്രവാദിയെയും നീക്കിക്കളയുന്നു. ഞാൻ അവൎക്കു പ്രഭുക്ക
</lg><lg n="൫"> ളായി ബാലന്മാരെ കൊടുക്കുകയും കളിക്കാർ അവരിൽ വാഴുകയും, ആ
ളോട് ആളും കൂട്ടുകാരനോടു പുരുഷനും ജനം (എല്ലാം) തമ്മിൽ തിക്കുക
യും, ബാലൻ കിഴവനോടും ഇരപ്പൻ അഭിമാനിയോടും പിശകുകയും
</lg><lg n="൬"> ചെയ്യും. പിതാവിൻ ഭവനത്തിൽ ഒരുത്തൻ സഹോദരനെ പിടിച്ചു
"നിണക്കു പുതെപ്പൂണ്ടു നീ ഞങ്ങൾക്കു അധികാരി ആകേണം ഈ ഇടി
</lg><lg n="൭"> പൊടി നിൻ കൈക്കീഴാക" എന്നു പറഞ്ഞാൽ, അന്നാൾ അവൻ
"ഞാൻ മുറികെട്ടുന്നവനാകയില്ല; എൻ ഭവനത്തിൽ അപ്പവും ഇല്ല പു
തപ്പും ഇല്ല എന്നെ ജനത്തിന്ന് അധികാരി ആക്കി വെക്കരുത്" എ
ന്നു തുടങ്ങും.

</lg><lg n="൮"> കാരണം യരുശലേം ഇടറുന്നതും യഹൂദ വീഴുന്നതും അവരുടെ നാ
വുകളും പ്രവൃത്തികളും യഹോവെക്ക് എതിർ ആയി അവന്റെ തേജ
</lg><lg n="൯"> സ്സിൻ കണ്ണുകളോടു മറുക്കയാൽ തന്നേ. അവരുടെ മുഖധാൎഷ്ട്യം അവ
ൎക്കു നേരേ സാക്ഷികൊടുത്തു, സ്വപാപത്തെ അവർ സദോം പോലേ മ
റെക്കാതേ വെളിവാക്കിയല്ലോ; അവരുടെ ദേഹിക്കു ഹാ കഷ്ടം, തങ്ങ
</lg><lg n="൧൦"> ക്കു തന്നേ അവർ തിന്മ പിണെച്ചു. നീതിമാനെ ചൊല്ലി: "അവന്നു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/11&oldid=191628" എന്ന താളിൽനിന്ന് ശേഖരിച്ചത്