രൊമർ ൧൫.അ. ൪൧
<lg n="">ക്കെണ്ടതിന്നുയെശുക്രീസ്തൻദെവസത്യത്തിൻ നിമിത്തംപ</lg><lg n="൯">രിഛെദനെക്കുശുശ്രൂഷക്കാരനായിഎന്നും–ജാതികൾദൈ
വത്തെകനിവിൻ നിമിത്തംമഹത്വീകരിച്ചുഎന്നുംഉള്ളത</lg><lg n="൧൦">ത്രെ—(സങ്കി.൧൮,൫൦)ആകയാൽഞാൻജാതികളിൽനി
ന്നെവാഴ്ത്തി നിൻനാമത്തിന്നുസ്തുതി പാടുംഎന്ന്എഴുതിയ</lg><lg n="൧൧">പ്രകാരംതന്നെ—പിന്നെ(൫മൊ.൩൨,൪൩)ജാതികളെ
അവന്റെ ജനത്തൊട്ഒന്നിച്ചുആനന്ദിപ്പിൻഎന്നും(സ
ങ്കി.൧൧൭,൧) എല്ലാജാതികളും കൎത്താവെസ്തുതിപ്പി
ൻഎല്ലാവംശങ്ങളുംഅവനെപുകഴുവിൻഎന്നുംഉണ്ടു—</lg><lg n="൧൨">–ജാതികളെ ഭരിപ്പാൻഎഴുനീല്ക്കുന്നഇശ്ശായിവെർ
ആയവനെജാതികൾ ആശിച്ചുതെടുംഎന്നുയശായയും</lg><lg n="൧൩">(൧൧,൧൦)പറയുന്നു—എന്നാൽആശയുടെദൈവംവിശ്വ
സിക്കുന്നതിൽതന്നെനിങ്ങൾവിശുദ്ധാത്മാവിൻശക്തിമൂലം
ആശയിൽവഴിയുമാറുസകലസന്തൊഷവുംസമാധാനവും
കൊണ്ടും നിങ്ങളെ നിറെക്കുക
</lg><lg n="൧൪">പിന്നെപ്രീയസഹൊദരന്മാരെനിങ്ങൾതന്നെയുംസ
ല്ഗുണസമ്പൂൎണ്ണരുംസകലജ്ഞാനംനിറഞ്ഞവരുംതങ്ങളിൽത
ന്നെവഴിക്കാക്കുവാൻപ്രാപ്തരുംആകുന്നുഎന്നുഞാനുംനിങ്ങ</lg><lg n="൧൫">ളെചൊല്ലിതെറിഇരിക്കുന്നു—എന്നിട്ടുംസഹൊദരന്മാരെദൈ
വംഎനിക്കനല്കിയകൃപനിമിത്തംനിങ്ങളെഞാനുംകൂടെഒ
ൎപ്പിക്കുന്നവനായി ചിലതിൽഅതിധൈൎയ്യമായി നിങ്ങൾ്ക്ക്</lg><lg n="൧൬">എഴുതി—ജാതികൾആകുന്നൊരുബലിവിശുദ്ധാത്മാവിനാ
ൽവിശുദ്ധീകരിക്കപ്പെട്ടുസുഗ്രാഹ്യമായിചമയെണ്ടതിന്നു
ഞാൻദൈവത്തിൻസുവിശെഷത്തെപുരൊഹിതനായിന
ടത്തികൊണ്ടുജാതികളിൽയെശുക്രീസ്തന്റെസെവകനാ</lg><lg n="൧൭">യിരിപ്പാന്തക്കവണ്ണമല്ലൊഎനിക്കകൃപലഭിച്ചതു—ആ</lg>
6.