താൾ:GaXXXIV3.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ ൧൦.അ. ൨൯

<lg n="൬">ൻ അവറ്റാൽജീവിക്കുംഎന്നുവൎണ്ണിക്കുന്നു—വിശ്വാസ
(ത്താലെ)നീതിയൊഇവ്വണ്ണംപറയുന്നു(൫മൊ.൩൦,൧൧–
൧൪)സ്വൎഗ്ഗത്തിൽ ആർകരെറും അൎത്ഥാൽ ക്രീസ്തനെഇറ</lg><lg n="൭">ക്കെണ്ടതിന്നുഎന്നൊ—പാതാളത്തിൽആർഇറങ്ങുംഅ
ൎത്ഥാൽക്രീസ്തനെമരിച്ചവരിൽനിന്നുകരെറ്റെണ്ടതിന്നു</lg><lg n="൮">എന്നൊനിന്റെഹൃദയത്തിൽപറയരുതു—പിന്നെഎ
ന്തുപറയുന്നുവചനംനിണക്കസമീപമായിനിന്റെവാ
യിലുംഹൃദയത്തിലുംഉണ്ടു അതായത് ഞങ്ങൾഘൊഷി</lg><lg n="൯">ക്കുന്നവിശ്വാസവചനംതന്നെ—വായികൊണ്ടല്ലൊനീ
യെശുകൎത്താവെന്നുസ്വീകരിക്കയുംഹൃദയംകൊണ്ടൊ
ദൈവംഅവനെമരിച്ചവരിൽനിന്ന്ഉണൎത്തിയതുവി</lg><lg n="൧൦">ശ്വസിക്കയും ചെയ്താൽരക്ഷിക്കപ്പെടും—ഹൃദയംകൊ
ണ്ടുനീതിക്കായിവിശ്വസിക്കയുംവായികൊണ്ടുരക്ഷെ</lg><lg n="൧൧">ക്കായിസ്വീകരിക്കയുംആകുന്നുസ്പഷ്ടം—പിന്നെ(൯,
൩൩)അവന്മെൽവിശ്വസിക്കുന്നവൻഏവനുംലജ്ജപ്പെ</lg><lg n="൧൨">ടുകയില്ലഎന്നുഎഴുത്തുപറവാൻകാരണം—ഏകൻ
തന്നെഎല്ലാവൎക്കുംകൎത്താവുംതന്നൊടുവിളിച്ചുചൊദി
ക്കുന്നഎല്ലാവരിലുംസമ്പന്നനായികാട്ടുന്നവനുംആകയാ</lg><lg n="൧൩">ൽയഹൂദനുംയവനനുംവ്യത്യാസംഇല്ലസ്പഷ്ടം—(യൊവെ
൩,൫)കൎത്താവിൻനാമത്തെവിളിച്ചെടുക്കുന്നഏവനുംരക്ഷ</lg><lg n="൧൪">പ്പെടുംഎന്നുണ്ടല്ലൊ—എന്നാൽഅവർവിശ്വസിക്കാത്ത
വനെഎങ്ങിനെവിളിക്കുംകെൾ്ക്കാത്തവനെഎങ്ങിനെവി</lg><lg n="൧൫">ശ്വസിക്കും—ഘൊഷകൻകൂടാതെഎങ്ങിനെകെൾ്ക്കുംഅ
യക്കപ്പെട്ടല്ലാതെഎങ്ങിനെഘൊഷിക്കും–(യശ.൫൨,൭)
സമാധാനത്തെസുവിശെഷിച്ചുനന്മകളെകെൾ്പിക്കുന്നവരു
ടെപാദങ്ങൾഎത്രമനൊഹരംഎന്ന്എഴുതിയിരിക്കുന്നപ്ര</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/33&oldid=196646" എന്ന താളിൽനിന്ന് ശേഖരിച്ചത്