താൾ:GaXXXIV3.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ൬.അ. ൨൧൯

<lg n="">ശുശ്രൂഷിക്കുന്നതിനാലുംതന്നാമത്തിൽകാട്ടിയസ്നെഹത്തെ</lg><lg n="൧൧">യുംമറക്കത്തക്കഅവന്യായംഉള്ളവനല്ലല്ലൊ–ഇനിനിങ്ങൾ
ഒരൊരുത്തൻഅവസാനത്തൊളംപ്രത്യാശയുടെനിറപടി
യെകുറിച്ചുഒരുപൊലെഉള്ളഉത്സാഹത്തെകാട്ടുവാൻഞങ്ങ</lg><lg n="൧൨">ൾവാഞ്ഛിക്കെഉള്ളു–നിങ്ങൾമാന്ദ്യംപിടിക്കാതെവിശ്വാസ
ത്താലുംദീൎഘക്ഷമയാലുംവാഗ്ദത്തങ്ങളെഅവകാശമാക്കു
ന്നവരുടെഅനുസാരികളായിതീരെണംഎന്നുവെച്ച
ത്രെ–

</lg><lg n="൧൩">അബ്രഹാമിന്നല്ലൊദൈവംവാഗ്ദത്തംചെയ്തുഅതിമഹാ</lg><lg n="൨൪">നെആണയിടുവാൻവഹിയാഞ്ഞു–ഞാൻനിന്നെഅനുഗ്ര
ഹിക്കയുംനിന്നെവൎദ്ധിപ്പിക്കയുംചെയ്യുംസത്യം(൧മൊ.൨,൨</lg><lg n="൧൫">൧൬)എന്നുതന്നാണകല്പിച്ചുഅവനുംഅപ്രകാരംദീൎഘ</lg><lg n="൧൬">മായിക്ഷമിച്ചുവാഗ്ദത്ത(പ്പൊരുളെ)കൈക്കലാക്കി–മനുഷ്യ
ർമാത്രംഅതിമഹാനെആണയിടുന്നുആണഅവൎക്കുസക</lg><lg n="൧൭">ലവാദത്തിന്റെയുംതീൎപ്പായിഉറപ്പിന്നുമതിയാകുന്നു–അതു
കൊണ്ടുദൈവംവാഗ്ദത്തത്തിന്റെഅവകാശികൾ്ക്കതന്റെ
ആലൊചനമാറാത്തത്എന്നുപൂൎണ്ണതരമായികാണിപ്പാൻ
ഇഛ്ശിച്ചുകൊണ്ടുആണയാലുംകൈയെറ്റുനാംമുൻകിടക്കുന്നു</lg><lg n="൧൮">പ്രത്യാശയെപിടിപ്പാൻഅഭയംപ്രാപിച്ച്ഒടിയാറെ–മാറ്റം</lg><lg n="൧൯">വരുവാനുംദൈവത്തിന്നുവഞ്ചിപ്പാനുംകഴിയാത്തരണ്ടുപ്ര
മാണങ്ങളാൽകെമമായആശ്വാസംലഭിപ്പാറാക്കി–ആപ്ര
ത്യാശദെഹിക്കുനിശ്ചയവുംസ്ഥിരവുംആയനങ്കൂരംപൊലെതി</lg><lg n="൨൦">രശ്ശീലെക്ക്അകത്തെകടക്കുന്നതായിട്ടുംനമുക്കുണ്ടു–അവി
ടെക്കയെശുമുന്നൊടുന്നവനായിനമുക്കുവെണ്ടികടന്നുമെല്ക്കി
ചെറുക്കിൻക്രമപ്രകാരംഎന്നെക്കുംമഹാപുരൊഹിതനാ
യവൻതന്നെ–</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/223&oldid=196381" എന്ന താളിൽനിന്ന് ശേഖരിച്ചത്