താൾ:GaXXXIV3.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൪ എബ്രയർ൪.അ.

<lg n="">മ്മാരെനിങ്ങളിൽവല്ലവന്നുംഅവിശ്വാസത്താലെദുഷിച്ച
ഹൃദയംഉണ്ടായിട്ടുജീവനുള്ളദൈവത്തൊടുദ്രൊഹിക്കാ</lg><lg n="൧൩">തെപൊവാൻനൊക്കുവിൻ–അല്ലനിങ്ങൾആരുംപാപചതി
യാൽകഠിനപ്പെടാതെഇരിപ്പാൻഇന്നഎന്നത്പറഞ്ഞു
കെൾ്ക്കുവൊളംനാൾതൊറുംഅന്യൊന്യംപ്രബൊധിപ്പിച്ചുകൊ</lg><lg n="൧൪">ൾ്‌വിൻ–വസ്തുതയുടെആദിയെഅവസാനത്തൊളംമാത്രം
മുറുകപിടിച്ചാൽനാംക്രീസ്തന്റെഅംശക്കാരായ്തീൎന്നുവ</lg><lg n="൧൫">ല്ലോ–ഇന്നുനിങ്ങൾഅവന്റെശബ്ദത്തെകെട്ടാൽമത്സരത്തി
ൽഎന്നപൊലെഹൃദയത്തെകഠിനമാക്കരുതുഎന്നവച</lg><lg n="൧൬">നത്തിൽആർആകുന്നുകെട്ടിട്ടുംമത്സരിച്ചവർ–മിസ്രയിൽ</lg><lg n="൧൭">നിന്നുമൊശെമൂലംപുറപ്പെട്ടുവന്നവർഎല്ലാമെല്ലൊ൪oആ
ണ്ടുആരൊടുക്രുദ്ധിച്ചുകൊണ്ടത്പിഴച്ചവരിൽഅല്ലൊഅ
വരുടെശവങ്ങൾമരുഭൂമിയിൽപട്ടുപൊയിമിരിക്കുന്നു–</lg><lg n="൧൮">എന്റെസ്വസ്ഥതയിൽപ്രവെശിക്കയില്ലഎന്ന്ആണയിട്ട
ത്അവിശ്വാസികളൊട്അല്ലാതെപിന്നെഎവരൊടുആ
കുന്നു–ഇങ്ങിനെഅവിശ്വാസംനിമിത്തംപ്രവെശിച്ചുകൂടാ
ഞ്ഞത്എന്നുനാംകാണുന്നു

൪.അദ്ധ്യായം

സ്വാസ്ഥ്യവാഗ്ദത്തംചെവിക്കൊണ്ടു(൧൪)നമ്മുടെമഹാ
പുരൊഹിതനെആശ്രയിക്കാവു

</lg><lg n="൧">ആകയാൽഅവന്റെസ്വസ്ഥതയിൽപ്രവെശിപ്പാനുള്ള
വാഗ്ദത്തംശെഷിച്ചിരിക്കെനിങ്ങൾആരുംകാലംവൈകി</lg><lg n="൨">എന്നുകാണാതിരിപ്പാൻനാംഭയപ്പെട്ടിരിക്ക–അവർഎ
ന്നപൊലെനാമുംസുവിശെഷംകെട്ടവരാകുന്നുഎങ്കിലുംകെ
ട്ടവരിൽവിശ്വാസത്താലെകലരായ്കകൊണ്ടുഅവൎക്കകെ</lg><lg n="൩">ട്ടവചനംഉപകാരമായ്‌വന്നില്ല–വിശ്വസിച്ചിട്ടുതന്നെനാംസ്വ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/218&oldid=196388" എന്ന താളിൽനിന്ന് ശേഖരിച്ചത്