താൾ:GaXXXIV3.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഫെസ്യർ ൩. അ. ൧൩൭

<lg n=""> ഞാൻ മീത്തൽ ചുരുക്കത്തിൽ എഴുതിയപൊലെ തന്നെ നിങ്ങ
ൾ വായിച്ചാൽ ക്രിസ്തമൎമ്മത്തിൽ എന്റെ ബൊധം തിരിഞ്ഞു കൂ</lg><lg n="൪">ടും— ആ മൎമ്മം ഇപ്പൊൾ അവന്റെ വിശുദ്ധ അപൊസ്തലൎക്കും പ്ര</lg><lg n="൫">വാചകന്മാൎക്കും ആത്മാവിൽ വെളിപ്പെട്ടപ്രകാരം— വെറെത
ലമുറകളിൽ മനുഷ്യപുത്രരൊടു അറിയിക്കപ്പെടാഞ്ഞശെ
ഷം വെളിപ്പാടിനാൽ അവൻ അതിനെ എനിക്ക് അറിയിച്ച</lg><lg n="൬">തു— ആയതു ജാതികൾ സുവിശെഷത്താൽ ക്രിസ്തനിൽ കൂ
ട്ടവകാശികളും ഏകശരീരസ്ഥരും അവന്റെ വാഗ്ദത്തത്തി</lg><lg n="൭">ൽ കൂട്ടംശികളും ആകുക എന്നത്രെ— ആ സുവിശെഷത്തിന്നു
ഞാൻ അവന്റെ സാദ്ധ്യശക്തിയുടെ ബലപ്രകാരം എനിക്ക
നല്കപ്പെട്ട ദെവകൃപാദാനത്താൽ ശുശ്രൂഷക്കാരനായ്ചമ</lg><lg n="൮">ഞ്ഞു— എല്ലാവിശുദ്ധരിലും അതിചെറിയവനായ എനി</lg><lg n="൯">ക്കു— ജാതികളിൽ ക്രിസ്തന്റെ അപ്രമെയധനത്തെ സുവി
ശെഷിക്കയും സകലവും സൃഷ്ടിച്ച ദൈവത്തിൽ യുഗങ്ങൾ മു
തൽകൊണ്ടുമറിഞ്ഞു കിടക്കുന്ന മൎമ്മത്തിന്റെ വീട്ടുമുറ ഇന്നത
എന്ന എല്ലാവരെയും പ്രകാശിപ്പിക്കയും വെണം എന്നുള്ള</lg><lg n="൧൦"> കരുണനല്കപ്പെട്ടതു— ഇപ്പൊൾ സ്വൎല്ലൊകങ്ങളിൽ അധി
കാരവാഴ്ചകൾ്ക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം</lg><lg n="൧൧"> അവൻ നമ്മുടെ കൎത്താവായ ക്രിസ്തയെശുവിൽ അനുഷ്ഠി
ച്ചയുഗാദിനിൎണ്ണയപ്രകാരം സഭയാൽ അറിയായ്വരെണ്ട</lg><lg n="൧൨">തിന്നുതന്നെ— ഇവരിൽ ആശ്രയിച്ചിട്ടു തന്നെ നമുക്കു പ്രാ
ഗത്ഭ്യവും ആഗമനവും അവങ്കലെ വിശ്വാസം മൂലം ഉണ്ടു-</lg><lg n="൧൩">-ആകയാൽ നിങ്ങൾ്ക്കവെണ്ടിയുള്ള എന്റെ സങ്കടങ്ങൾ
നിങ്ങളുടെ തെജസ്സ് എന്നു വെച്ചു അവറ്റിൽ മന്ദിച്ചുപൊ</lg><lg n="൧൪">കായ്വാൻ ഞാൻ അപെക്ഷിക്കുന്നു— അതുനിമിത്തം ഞാ
ൻ സ്വൎഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള കുഡുംബത്തിന്നു ഒക്കയും</lg>


18.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/141&oldid=196497" എന്ന താളിൽനിന്ന് ശേഖരിച്ചത്