താൾ:GaXXXIV2.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൭)

രാത്തവരെ കൊല്ലുക മകനെയും സഹൊദരനെയും
തൊഴനെയും കൂട യഹൊവക്ക സമൎപ്പിക്കെണ്ടു, എന്ന
ദെവ കൽപ്പന പറഞ്ഞപ്പൊൾ ലെവ്യർ പുറപ്പെട്ടു മൂവാ
യിരം ജനത്തെ കൊല്ലുകയും ചെയ്തു.

പിറ്റെ ദിവസം മൊശെ ജനത്തൊട നിങ്ങൾ മഹാ
പാപം ചെയ്തതു മറെകാമൊ എന്നു നൊക്കുവാൻ ഞാൻ
യഹൊവയുടെ സന്നിധിയിങ്കൽ പൊകും എന്ന ചൊ
ല്ലി യഹൊവയെ ചെന്നു പ്രാൎത്ഥിച്ചു. അല്ലയൊ ‌ൟ ജ
നം മഹാ പാപം ചെയ്തു തങ്ങൾക്ക പൊൻ ദെവരെ ഉ
ണ്ടാക്കി ഇരിക്കുന്നു ഇപ്പൊൾ അവരുടെ പാപത്തെ ക്ഷ
മിച്ചുകൊണ്ടാലും അല്ലാഞ്ഞാൽ നീ എഴുതിയ പുസ്തക
ത്തിൽ നിന്നു എന്നെ മാച്ചു കളവൂതാക. എന്നാറെ യ
ഹൊവ എന്നിൽ പാപം ചെയ്തവനെ ഞാൻ മാച്ചു കള
യും. നീ പൊയി എന്റെ ദൂതൻ മുമ്പായിട്ട ജനത്തെ
നടത്തുക സമയത്തിങ്കൽ ഞാൻ അവരുടെ പാപത്തെ
വിചാരിക്കും ഇപ്പൊൾ കൂടി പൊരുകയും ഇല്ല എന്നു ക
ല്പിച്ചു. ൟ വൎത്തമാനം ജനങ്ങൾ കെട്ടാറെ ദുഃഖിച്ചു ആ
ഭരണങ്ങൾ എല്ലാം നീക്കുകയും ചെയ്തു.

അനന്തരം മൊശെ കുടാരത്തെ എടുത്തു പാളയത്തി
ന്നു പുറത്തടിപ്പിച്ചു അതിൽ പ്രവെശിപ്പിക്കുമ്പൊൾ മെഘ
ത്തൂൺ ഇറങ്ങി കൂടാരവാതുക്കൽ നിന്നു യഹൊവ സ
ഖിയൊട എന്ന പൊലെ മൊശെയൊട സംസാരിക്കുന്ന
തു ഇസ്രയെലർ താന്താങ്ങളുടെ വാതുക്കൽ നിന്നു കണ്ടു
വന്ദിക്കയും ചെയ്തു. പിന്നെ യഹൊവയെ അന്വെഷി
ക്കുന്ന എല്ലാവരും കൂടാരത്തിലെക്ക പൊകുമാറായി യൊ
ശു വിടാതെ അതിൽ പാൎക്കയും ചെയ്തു. മൊശെ ദൈവ
ത്തൊട സംഭാഷണം ചെയ്തു നീ എന്നോട ൟ ജന
ത്തെ നടത്തുവാൻ കല്പിച്ചു എന്റെ പെർ പറഞ്ഞറിയു
ന്നവൻ എങ്കിലും തുണെക്ക അയക്കുന്നവനെ അറിയി
ച്ചില്ല എന്നിൽ നിണക്ക കൃപ ഉണ്ടെങ്കിൽ നിന്നെ അ
റിവാന്തക്ക വഴിയെ അറിയിച്ചു ൟ ജാതിയെ നിന്റെ
ജനം എന്നും വിചാരിക്കെണമെ. എന്നാറെ യഹൊവ
എന്മുഖം പൊരും ഞാൻ നിണക്ക സ്വാസ്ഥ്യം വരുത്തു
കയും ചെയ്യും, എന്ന കെട്ടപ്പൊൾ മൊശെ പറഞ്ഞു നി
ന്മുഖം പൊരുന്നില്ല എങ്കിൽ ഞങ്ങളെ പുറപ്പെടുവിക്കാ
തെ ഇരിക്കെണം ഞങ്ങളിലുള്ള കരുണയും സകല ജാ
D 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/91&oldid=177648" എന്ന താളിൽനിന്ന് ശേഖരിച്ചത്