താൾ:GaXXXIV2.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൪)

ഇസ്രയെൽ കുഡുംബം മിസ്രയിൽ പൊയ്ത ൧൭൦൭
യാക്കൊബിന്റെ മരണം ൧൬൯൦
യൊസെഫിന്റെ മരണം ൧൬൩൬

ഇവരൊക്കയും വാഗ്ദത്തങ്ങളെ പരിഗ്രഹിച്ചു ദൂരത്തി
ങ്കൽനിന്നു കണ്ട അശ്ലെഷിച്ചു ശവസ്ഥലം ഒഴിച്ചു ഭൂമി
അവകാരം പ്രാപിയാതെ പരദെശികളായി സഞ്ചരി
ച്ചു കൂടാരങ്ങളിൽ പാൎത്തു ദൈവം കൊടുപ്പാൻ ഇശ്ചിച്ച ദി
വ്യ പുത്രന്റെ വരവിനെയും അവന്റെ മഹത്വമുള്ള രാ
ജ്യത്തെയും കാത്തുകൊണ്ടിരുന്നവരാകുന്നു വിശ്വാസ
ത്തൊടു കൂടി മരിച്ചിട്ടും അവർ ഇന്നും ജീവിക്കുന്നു യഹൊ
വ അവരെ സ്നെഹിക്കകൊണ്ടു അബ്രഹാം ഇസ്‌ഹാക്ക
യാക്കൊബ ഇവരുടെ ദൈവം എന്നു പെർ എടുപ്പാൻ
ലജ്ജപ്പെടാതെ വളരെ ബഹുമാനിച്ചിരിക്കുന്നതും അല്ലാ
തെ അവൎക്ക പറഞ്ഞ കൊടുത്തതിന്നു മെലായിട്ട നുവൃ
ത്തി വരുത്തും നിശ്ചയം
അഹമീശൊബ്രഹസ്യാസ്മീശഹകസ്യെശഎവച।
യാക്കൊബാഖ്യെസ്രയെലസ്യാ ഹമെവെശൊനിരന്ത
[രം॥
ഇത്യുക്തംബഹുധായെനനമൃതാനാംസംരംശ്വരഃ।
ജീവതാംത്വഖിലാശ്ചൈതെജീവന്ത്യഗ്രെസ്യനിത്യശഃ॥
[ലൂക്ക ൨൦. ൩൭, ൩൮.]
യൽകൃതെബ്രഹആഹൂതഃപൈതൃകംഭവനംജഹൌ।
നമസ്തസൈനമസ്തസ്മൈകുലസന്നായിനെനമഃ॥
യദ്വിംബഃസംവിദൊഭാഗീശഹകഃസ്ഥവിരാത്മജഃ।
നമസ്തസ്മൈനമസ്തസ്മൈപ്രതിശ്രുതിഭുവെനമഃ॥
യൽപ്രതീത്യാപതം‌മൃത്യൊ സ്ത്രാംവിശ്വാസിനാംപി
[താ।
നമസ്തസ്മൈനമസ്തസ്മൈപുനൎജ്ജീവവതെനമഃ॥
യദൃഷ്ടിംപ്രാപയാകൊബ സ്സംപിദ്ദായാൎഹകൊത്ഥയ
[ൻ।
നമസ്തസ്മൈനമസ്തസ്മൈഇസ്രയെലരുചെനമഃ॥
യസ്യവിംബൊപിയൊസെഫൊ ഭ്രാത്രസ്തൊ വിഭുവ
ൎദ്ധിതഃ।
നമസ്തസ്മൈനമസ്തസ്മൈലബ്ധാന്ത്യസ്ഥിതയെനമഃ॥
യംയഹൂദകുലൊൽപാദ്യംമുമുഷുസ്തൽപിതാജഗൌ।
നമസ്തസ്മൈനമസ്തസ്മൈനിത്യരാജ്യാധികാരിനെ॥

COTTAYAM:-printed at the Church Mission Press, 1842.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/64&oldid=177621" എന്ന താളിൽനിന്ന് ശേഖരിച്ചത്