താൾ:GaXXXIV2.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൮)

അരുളപ്പാട കെട്ടതിന്റെ ശെഷം അല്ലയൊ കൎത്താവെ
അവരിൽ ൪൦ എങ്കിലും ൩൦ അങ്കിലും ൨൦ എങ്കിലും ഉണ്ടാ
യാൽ ക്ഷമിക്കുമൊ എന്നിങ്ങിനെ ക്രമെണ അപെക്ഷി
ച്ച പൊരുമ്പൊൾ അപ്രകാരം ആകട്ടെ എന്ന യഹൊ
വ സമ്മതിച്ചു. ഒടുക്കം ഞാൻ ഒന്നും കൂടെ അപെക്ഷിക്കു
ന്നു പത്ത പെർ മാത്രം ഉണ്ടായാൽ ക്ഷമിക്കുമൊ എന്ന
ചൊദിച്ചപ്പൊൾ അങ്ങിനെ ആയാലും ഞാൻ നശിപ്പി
ക്കയില്ല എന്ന യഹൊവ ചൊല്ലിതീൎത്തു മറകയും ചെ
യ്തു മറ്റെ രണ്ടുപെർ സദൊമെ നൊക്കി പൊയിട്ട ആ
ബ്രഹാം തന്റെ സ്ഥലത്തിന്നു മടങ്ങി വന്നു.

ഭ്യുസെനാൎച്ചാനിമഗ്നെഷ്ഠത്വവശിഷ്ടെഷുതൽകുലെ।
സത്യെശംമെനിരെകെപിദത്തമൊക്തൃപ്രതിശ്രവം॥
യദ്വദ്രാജാകനാനെപിപരമെശ്ചരയാജകഃ।
ഏകാകീധൎമ്മരാജാൎത്ഥമല്കീശദകനാമകഃ॥
യരുഷലെമദെശെയൊബ്രഹായാപ്യരിസഞ്ജിതെ।
ഭദാവാശിഷമുൽകൃഷ്ടാംയഥാശ്രെയാൻകനീയസെ॥
അബ്രഹഭ്രാതൃജൊയദ്വല്ലൊത്തൊഭ്രഷ്ടപുരെസ്തിതഃ।
ഘുമൂരസദുമാദീനാംരക്ഷിതഃപാപദണ്ഡതഃ॥

൩. സദൊം ഗമൊറ പട്ടണങ്ങളുടെ നാശം

ആ രണ്ട ദൂതന്മാർ വൈകുന്നെരത്ത സദൊം പട്ടണ
ത്തിൽ ചെന്നപ്പൊൾ ലൊത്തൻ അവരെ കണ്ടു തൊഴു
തു നിങ്ങൾ എന്റെ വീട്ടിൽ രാത്രി പാൎത്തുകൊൾക എന്ന
അപെക്ഷിച്ചാറെ അവർ സമമതിച്ചു വീട്ടിൽ വരികയും
ചെയ്തു. അവരെ സർക്കരിച്ചതിന്റെ ശെഷം പട്ടണ
ത്തിൽ കുട്ടികൾ മുതലായി വയസന്മാർ വരെയുള്ള അ
തിരാഗികളായ മനുഷ്യർ ഒക്കെയും ഒഊടി ചെന്ന ആ ഭവ
നത്തെ വളഞ്ഞകൊണ്ട എറ്റവും സൌന്ദൎയ്യമുള്ള ൟ ര
ണ്ട വഴിപൊക്കരെ ഞങ്ങളുടെ ഇശ്ചയ്ക്ക തരെണം എന്ന
ക്രുദ്ധിച്ച പറഞ്ഞപ്പൊൾ. ലൊത്തൻ പുറത്ത വന്നു വാ
തിൽ അടച്ച ഇപ്രകാരം ദൊഷം ചെയ്‌വാൻ വിചാരിക്ക
രുതെന്ന പറഞ്ഞാറെ അവർ എറ്റവും കൊപിച്ചു അവ
രെ പിടിച്ച തിക്കി വാതിൽ പൊളിപ്പാൻ അടുത്തുവന്നു.
ഉടനെ ആ ദൂതന്മാർ കൈകളെ നീട്ടി ലൊത്തിനെ അക
ത്തെക്ക വലിച്ച വാതിൽ അടച്ച പുറത്തുള്ളവൎക്ക എല്ലാവ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/28&oldid=177585" എന്ന താളിൽനിന്ന് ശേഖരിച്ചത്