താൾ:GaXXXIV2.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫൧)

തിലെ വിശെഷം സംക്ഷെപിച്ചു പറയുന്നതെ ഉള്ളു. മ
രുഭൂമിയിൽ ൧൭ സ്ഥലങ്ങളിൽ അവർ മെച്ചുകൊണ്ട പാൎക്ക
യും അവിടവിടെ എറിയ ശവങ്ങളെ സ്ഥാപിക്കയും ചെ
യ്തു. (൪ മൊശെ ൩൩.) ദെവകല്പനകൾക്കു വളരെ ലം
ഘനം വന്നുപൊയി. യഹൊവെക്ക ബലികളെയും വ
ഴിപാടുകളെയും കുറെച്ചു ദെവരാജാവിനെയും ഗ്രഹങ്ങ
ളെയും വെച്ചു പൂജിച്ചു ബിംബങ്ങളെ എഴുന്നെള്ളിച്ചും
( ആമ ൫. ) മിസ്രക്കാരുടെ അജ ദെവന്നു വെളിയിൽ
ഹൊമിച്ചും (൩ മൊ. ൧൭.) മിക്കവാറും താന്താങ്ങളുടെ ഇ
ഷ്ടപ്രകാരം അവർ നടന്നുകൊണ്ടിരുന്നു (൭ മൊ.൧൨.)
ഇവരിൽ കണ്ണുചിമ്മി പൊറുത്തു എങ്കിലും ദൈവം ബാ
ല്യക്കാരിൽ പ്രസാദിച്ചു ദെവഹിതം ചെയ്‌വാൻ അവൎക്കു
അഭ്യാസം വരുത്തിയതിനാൽ വിതെക്കാത്ത വനത്തിൽ
അവർ യഹൊവയെ പിന്തുടൎന്നു കല്യാണസ്ത്രീയുടെ വാ
ത്സല്യം പൊലെ കാണിച്ചു മുഴുവനും അവന്നുള്ളവരായി
വിശ്വാസത്തൊടു കൂട നടന്നു യുദ്ധ സമയം പ്രതീക്ഷി
ച്ചുകൊണ്ടിരുന്നു (യിറ. ൨.) ൟ അസഹ്യകാലത്തിങ്കൽ
മൊശെ യഹൊവയൊട പ്രാൎത്ഥിച്ചതു ഇപ്രകാരം.

കൎത്താവെ നീ തലമുറതലമുറയായിട്ടു ഞങ്ങൾക്ക ശര
ണമായിരിക്കുന്നു. മലകൾ ജനിച്ചതിന്നും ഭൂമിയും ഉല
കും ജനിപ്പിച്ചതിന്നും മുമ്പെയും അനാദിയായി എന്നെ
ക്കും ദൈവം നീ ആകുന്നു. നീ മനുഷ്യനെ പൊടിയൊ
ളം തിരിക്കുന്നു പിന്നെ ആദാം മക്കളെ മടങ്ങി വരുവിൻ
എന്നും പറയുന്നു. ആയിരം വൎഷമൊ നിന്റെ കണ്ണിൽ
ഇന്നലെ കടന്ന ദിവസം പൊലെയും രാത്രിയിലെ ഒരു
യാമവും ആകുന്നു. നീ അവരെ ഒഴുക്കികളയുന്നു. അവർ
ഉറക്കം അത്രെ രാവിലെ പൊടിച്ചു വളൎന്നു വൈയ്യുന്നെ
രം അറുത്തു വാടിയ പുല്ലുപൊലെയും ആകുന്നു. ഇപ്ര
കാരം ഞങ്ങൾ തീൎന്നുപൊകുന്നതു നിന്റെ കൊപത്താൽ
അല്ലൊ ആകുന്നു നിന്റെ ഊഷ്മാവാലും ഭ്രമിച്ചുപൊകു
ന്നു. നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ നെരെയും ഞ
ങ്ങളുടെ ആന്തരത്തെ നിന്റെ മുഖപ്രകാശത്തിന്നു മുമ്പി
ലും ആക്കിയിരിക്കുന്നു. ൟ ഉഗ്രതകൊണ്ടു ഞങ്ങളുടെ ദി
വസങ്ങൾ എല്ലാം കഴിഞ്ഞുപൊയി ഞങ്ങളുടെ ആണ്ടുകളെ
ഒരു നിരൂപണം പൊലെ തികച്ചുകൊള്ളുന്നു. ഞങ്ങളുടെ
ജീവിത ദിവസങ്ങൾ ൭൦ വൎഷം. ആരൊഗ്യം നിമിത്തം എ
H

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/115&oldid=177672" എന്ന താളിൽനിന്ന് ശേഖരിച്ചത്