താൾ:GaXXXIV2.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൯)

വ്യാപ്തായാംതദൃതംധൎമ്മീന്ന്യൻഹനൊകഉപാദിശൽ॥
ശെഷെതുൎവീസ്ഥിതാഘൌഘ തിക്രാന്തൈ സഹനം
വിഭൊഃ
ആഗതംസലിലംഘൊരം മഗ്നഭൂശൈലവെശ്മകം॥
കെവലഃപ്രലയാന്നൊഹ സ്സസപ്തപരിവാരകഃ।
വിഭൊനിമ്മിതയാജ്ഞാതൊ നാവാധൎമ്മ്യഃപ്രരക്ഷിതഃ॥
യൊമനുൎബ്രാഹ്മണൈഃപ്രൊക്തൊ നൂത്നസൃഷ്ടൊൎവ്യ
ധീശ്വരഃ॥
ഭുവനെത്ഭ്യഃപുനൎജ്ജാതെ ത്രികുലാനാംപിതാനൃണാം॥
യാപിതാജ്ജ്യെഷ്ഠപുത്രാദ്ധിതുരുഷ്കായവനാശ്ശകാഃ।
അന്യെപിചകനിഷ്ഠാത്തു ഖാമാന്മൈശ്രകനാനകാഃ॥
മദ്ധ്യമാത്തുപ്രിയാല്പുത്രാൽ സെമനാമ്നസ്സമുത്ഥിതാഃ।
കല്ദായാരബസൂരാദ്യാമിശ്രാൽ പ്രാഗ്ദിശ്യബസ്ഥിതാഃ॥
എതൽഗൊത്രൊത്ഭവൊപ്യാസീന്നാഗ മൂൎദ്ധവിമൎദിനഃ।
ആദിവംശൊബ്രഹൊഭാവീ ശ്രെഷ്ഠൊവിശ്വാസിനാം
പിതാ॥
(ശ്രീഖൃഷ്ടസംഗീത. പൎവ ൧. അദ്ധ്യ ൧൦.)

൪. ജലപ്രലയം (൧ മൊ. ൫-൯.)

ആദാം തുടങ്ങിയുള്ള പത്ത തലമുറകളുടെ കാലത്ത മനു
ഷ്യർ എറെ വർദ്ധിച്ചകൊണ്ടിരിക്കുന്നതുമല്ലാതെ മനുഷ്യർ
എല്ലാവരും അധിക ആയുസ്സുള്ളവരായിരിക്കകൊണ്ട അ
വർ യാത്രയായി പൊയി പല ദെശങ്ങളിൽ കുടിയെറി
നിറഞ്ഞ പാൎക്കയും ചെയ്തു അങ്ങിനെ ഇരിക്കുമ്പൊൾ കി
ഴക്ക ഖണ്ഡങ്ങളിൽ വസിച്ചിരിക്കുന്ന കയിന്യർ പടി
ഞ്ഞാറെ ദിക്കിൽ പാൎത്തുകൊണ്ടിരുന്ന ശെത്ത വംശക്കാ
രൊട ചെൎന്നു. എഴാമത്തെ തലമുറയിൽ ജനിച്ച കയി
ന്യ പ്രഭുവായ ലാമക്ക ആദ്യം രണ്ട സ്ത്രീകളെ വിവാഹം
ചെയ്തു, തന്റെ പുത്രന്മാരൊട കുടെ ചെമ്പ ഇരിമ്പ, പൊൻ
തുടങ്ങിയുള്ള പണികളെ എടുത്തു വാദ്യങ്ങളിനാലും ആയു
ധങ്ങളിനാലും ആഭരണ സമ്പത്തിനാലും പ്രാപ്തിയുള്ളവ
നായി തീൎന്നപ്പൊൾ കയിനെക്കാളും പിശാച ശാഠ്യം പി
ടിച്ചവനായി ദൈവത്തെ വിരൊധിച്ചു. ആയതുകൊണ്ട
അക്കാലം തുടങ്ങി കയിന്യൎക്ക ശുദ്ധമനുഷ്യരെന്നും നര പു
ത്രരെന്നും പെരുണ്ടായി. ദെവവാക്ക ഇഷ്ടത്തൊട കെട്ട
ദെവാത്മാവിനെ അനുസരിക്കുന്ന ശെത്തിയൎക്ക ദെവ പു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/11&oldid=177568" എന്ന താളിൽനിന്ന് ശേഖരിച്ചത്