താൾ:GaXXXIV1.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮ മത്തായി ൨൮. അ.

<lg n="൭">ന്ന കൎത്താവ കിടന്ന സ്ഥലത്തെ കാണ്മിൻ✱ വിശെഷിച്ചും വെ
ഗത്തിൽ ചെന്ന അവന്റെ ശിഷ്യന്മാരൊട അവൻ മരിച്ചവരിൽ
നിന്ന ഉയിൎത്തെഴുനീറ്റിരിക്കുന്നു എന്ന പറവിൻ കണ്ടാലും അ
വൻ നിങ്ങൾക്ക മുമ്പെ ഗലിലെയായിലെക്ക പൊകുന്നു അവിടെ
നിങ്ങൾ അവനെ കാണും കണ്ടാലും ഞാൻ നിങ്ങളൊടു പറഞ്ഞു✱</lg><lg n="൮"> പിന്നെ അവർ ഭയത്തൊടും മഹാ സന്തൊഷത്തൊടും കൂടി പ്രെ
തക്കല്ലറയിൽനിന്ന വെഗത്തിൽ പുറപ്പെട്ടു അവന്റെ ശിഷ്യന്മാ
രൊട അറിയിപ്പാനായിട്ട ഓടി പൊകയും ചെയ്തു✱</lg>

<lg n="൯">എന്നാറെ അവർ അവന്റെ ശിഷ്യന്മാരൊട അറിയിപ്പാനായി
ട്ട പൊകുമ്പൊൾ കണ്ടാലും യെശു അവരെ എതിരെറ്റ വാഴുവിൻ
എന്ന പറഞ്ഞു അപ്പൊൾ അവർ അടുക്കൽ വന്ന അവനെ പാദ</lg><lg n="൧൦">ങ്ങളിൽ പിടിച്ചു അവനെ വന്ദിക്കയും ചെയ്തു✱ അപ്പൊൾ യെശു
അവരൊടു പറഞ്ഞു നിങ്ങൾ ഭയപ്പെടരുത പൊയി എന്റെ സ
ഹൊദരന്മാരൊട അവർ ഗലിലെയായിലെക്ക പൊകുവാൻതക്കവ
ണ്ണം അറിയിച്ചുകൊൾവിൻ അവിടെ അവർ എന്നെ കാണുകയും
ചെയ്യും✱</lg>

<lg n="൧൧">പിന്നെ അവർ പൊയപ്പൊൾ കണ്ടാലും കാവല്ക്കാരിൽ ചിലർ പ
ട്ടണത്തിലെക്ക വന്ന ഉണ്ടായ കാൎയ്യങ്ങളെ ഒക്കയും പ്രധാനാചാൎയ്യന്മാ</lg><lg n="൧൨">രൊട അറിയിച്ചു✱ പിന്നെ ഇവർ മൂപ്പന്മാരൊടെ കൂട ഒന്നിച്ച
കൂടി ആലൊചന ചെയ്തിട്ട കാവല്ക്കാൎക്ക വളര ദ്രവ്യംകൊടുത്ത പ</lg><lg n="൧൩">റഞ്ഞു✱ നിങ്ങൾ അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്ന ഞ
ങ്ങൾ ഉറങ്ങിയിരിക്കുമ്പൊൾ അവനെ മൊഷ്ടിച്ചു കളഞ്ഞു എന്ന</lg><lg n="൧൪"> പറവിൻ✱ ഇത നാടുവാഴിക്ക കെൾക്കപ്പെട്ടാലും ഞങ്ങൾ അവ
നെ അനുസരിപ്പിക്കയും നിങ്ങളെ വിചാരപ്പെടാത്തവരാക്കുകയും</lg><lg n="൧൫"> ചെയ്യും✱ അവർ ദ്രവ്യത്തെ വാങ്ങിക്കൊണ്ട തങ്ങൾക്ക ഉപദെശി
ക്കപ്പെട്ട പ്രകാരം ചെയ്തു ൟ വചനവും യെഹൂദന്മാരുടെ ഇട
യിൽ ഇന്നുവരെക്കും പൊതുവിൽ ശ്രുതിപ്പെട്ടിരിക്കുന്നു✱</lg>

<lg n="൧൬">അപ്പൊൾ പതിനൊന്ന ശിഷ്യന്മാർ ഗലിലെയായിലെക്ക യെ</lg><lg n="൧൭">ശു തങ്ങൾക്ക നിയമിച്ചിട്ടുള്ളൊരു പൎവത്തിലെക്കു ചെന്നു✱ അ
വർ അവനെ കണ്ടാറെ അവനെ വന്ദിക്കയും ചെയ്തു എന്നാൽ ചി
ലർ സംശയിച്ചു✱</lg>

<lg n="൧൮">പിന്നെ യെശു അടുക്കൽ വന്ന അവരൊട സംസാരിച്ചു പറഞ്ഞു
സ്വൎഗ്ഗത്തിലും ഭൂമിയിലും സൎവാധികാരവും എനിക്കു നൽകപ്പെട്ടി</lg><lg n="൧൯">രിക്കുന്നു✱ ആകയാൽ നിങ്ങൾ ചെന്ന സകല ജാതികളെയും പ
ഠിപ്പിച്ച അവരെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാ</lg><lg n="൨൦">വിന്റെയും നാമത്തിൽ ബപ്തിസ്മ ചെയ്കയും✱ ഞാൻ നിങ്ങളൊടു ക
ല്പിച്ചിട്ടുള്ള കാൎയ്യങ്ങളെ ഒക്കയും പ്രമാണിച്ച നടപ്പാൻ അവൎക്ക ഉപദെ
ശിക്കയും ചെയ്തു കൊണ്ടിരിപ്പിൻ വിശെഷിച്ചി കണ്ടാലും ഞാൻ എല്ലാ
യ്പൊഴും ലൊകാവസാനത്തൊളവും നിങ്ങളൊടു കൂടി ഉണ്ട ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/88&oldid=176992" എന്ന താളിൽനിന്ന് ശേഖരിച്ചത്