താൾ:GaXXXIV1.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൨൭. അ. ൭൫

<lg n="൨൭">അപ്പൊൾ നാടുവാഴിയുടെ ആയുധക്കാർ യെശുവിനെ അധി
കാരശാലയിലെക്ക കൊണ്ടുപൊയി സൈന്യത്തെ എല്ലാം അവ</lg><lg n="൨൮">ന്റെ അടുക്കൽ കൂട്ടി✱ പിന്നെ അവർ അവന്റെ വസ്ത്രങ്ങളെ</lg><lg n="൨൯"> നീക്കി ഒരു ചുവന്ന കുപ്പായത്തെ അവനെ ധരിപ്പിച്ചു✱ പിന്നെ
അവർ മുള്ളുകൾ കൊണ്ട ഒരു കിരീടത്തെയും മടഞ്ഞ അവന്റെ
തലയിന്മെൽ വെച്ചു വലത്തു കയ്യിൽ ഒരു കൊലിനെയും (കൊടു
ത്തു) വിശെഷിച്ചും അവർ അവന്റെ മുമ്പാക മുട്ടു കുത്തി യെഹൂ
ദന്മാരുടെ രാജാവെ വാഴുക എന്നും പറഞ്ഞ അവനെ പരിഹ</lg><lg n="൩൦">സിച്ചു✱ പിന്നെ അവർ അവന്റെ മെൽ തുപ്പി കൊലിനെ എ</lg><lg n="൩൧">ടുത്ത അവന്റെ തലയിൽ അടിക്കയും ചെയ്തു✱ എന്നാൽ അവർ
അവനെ പരിഹസിച്ചതിന്റെ ശെഷം അവർ അവനിൽനിന്ന കു
പ്പായത്തെ ഊരി അവന്റെ സ്വന്ത വസ്ത്രങ്ങളെ അവനെ ധരിപ്പി
ച്ച അവനെ കുരിശിൽ തറക്കെണ്ടുന്നതിന്ന കൊണ്ടുപൊകയും ചെ</lg><lg n="൩൨">യ്തു✱ പിന്നെ അവർ പുറപ്പെടുമ്പൊൾ ശീമൊനെന്ന പെരുള്ള
വനായി കൂറെനെയക്കാരനായൊരു മനുഷ്യനെ കണ്ടു അവനെ അ</lg><lg n="൩൩">വർ അവന്റെ കുരിശിനെ ചുമപ്പാൻ ശാസിച്ചു✱ പിന്നെ അ
വർ തലയൊടിടമെന്ന അൎത്ഥമുള്ള ഗൊൽഗൊത്ത എന്ന പറയ</lg><lg n="൩൪">പ്പെട്ട ഒരു സ്ഥലത്തിലെയ്ക്ക വന്നപ്പൊൾ കയ്പ കൂടി കലൎന്നി
ട്ടുള്ള കാടിയെ (അവന്ന കുടിപ്പാൻ കൊടുത്തു എന്നാൽ അവൻ അ
തിനെ രുചി നൊക്കിയാറെ കുടിപ്പാൻ മനസ്സില്ലാതെ ഇരുന്നു✱</lg><lg n="൩൫"> അവർ അവനെ കുരിശിൽ തറച്ചതിന്റെ ശെഷം അവർ അവ
ന്റെ വസ്ത്രങ്ങളെ ചിട്ടിയിട്ടു കൊണ്ട ഓഹരി വെക്കയും ചെയ്തു അ
വർ എന്റെ വസ്ത്രങ്ങളെ തങ്ങളുടെ ഇടയിൽ ഓഹരി വെച്ചു എ
ന്നും എന്റെ ഉടുപ്പിന്മെൽ ചിട്ടിയിട്ടു എന്നും ദീൎഘദൎശിയാൽ പ</lg><lg n="൩൬">റയപ്പെട്ടത നിവൃത്തിയാകെണ്ടുന്നതിന തന്നെ✱ പിന്നെ അവർ</lg><lg n="൩൭"> ഇരുന്നിട്ട അവിടെ അവനെ കാത്തിരുന്നു അവന്റെ തലക്കു
മെലായി ഇവൻ യെഹൂദന്മാരുടെ രാജാവായ യെശു ആകുന്നു എ
ന അവന്റെ അപവാദം എഴുതപ്പെട്ടതിനെ വെക്കയും ചെയ്തു✱</lg><lg n="൩൮"> അപ്പൊൾ രണ്ടു കള്ളന്മാർ ഒരുത്തൻ വലത്തു ഭാഗത്തിങ്കലും ഒ
രുത്തൻ ഇടത്തു ഭാഗത്തിങ്കലും അവനൊടു കൂടി കുരിശിൽ തറ</lg><lg n="൩൯">ക്കപ്പെട്ടിരുന്നു✱ എന്നാൽ അരികെ കടന്ന പൊകുന്നവർ തങ്ങ</lg><lg n="൪൦">ളുടെ തലകളെ കുലുക്കി കൊണ്ടും ദൈവാലയത്തെ തകൎക്കയും
മൂന്നു ദിവസങ്ങളിൽ അതിനെ പണി ചെയ്കയും ചെയ്യുന്നവനെ
നിന്നെത്തന്നെ നീ രക്ഷിക്ക നീ ദൈവത്തിന്റെ പുത്രനാകുന്നു
എങ്കിൽ കുരിശിൽനിന്ന ഇറങ്ങുക എന്ന പറഞ്ഞു കൊണ്ടും അവ</lg><lg n="൪൧">നെ ദുഷിച്ചു✱ അതിന്മണ്ണം തന്നെ പ്രധാനാചാൎയ്യന്മാരും ഉപാ
ദ്ധ്യായന്മാരൊടും മൂപ്പന്മാരൊടും കൂടി അവനെ പരിഹസിച്ച പറ</lg><lg n="൪൨">ഞ്ഞു✱ അവൻ മറ്റവരെ രക്ഷിച്ചു തന്നെ താൻ രക്ഷിപ്പാൻ ക
ഴികയില്ല അവൻ ഇസ്രാഎലിന്റെ രാജാവാകുന്നു എങ്കിൽ അ</lg>


J2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/85&oldid=176989" എന്ന താളിൽനിന്ന് ശേഖരിച്ചത്