താൾ:GaXXXIV1.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൨൬. അ. ൭൧

<lg n="">ന്റെ പുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെട്ടുമിരിക്കുന്നു✱</lg><lg n="൪൬"> എഴുനീല്പിൻ നാം പൊകണം കണ്ടാലും എന്നെ കാണിച്ചു കൊടു
ക്കുന്നവൻ അടുത്തിരിക്കുന്നു✱</lg>

<lg n="൪൭">അവൻ പിന്നെയും സംസാരിക്കുമ്പൊൾ കണ്ടാലും പന്ത്രണ്ടു പെ
രിൽ ഒരുത്തനായ യെഹൂദായും ഞ്ഞവനൊടു കൂടി പ്രധാനാചാൎയ്യ
ന്മാരിൽനിന്നും ജനത്തിന്റെ മൂപ്പന്മാരിൽനിന്നും വാളുകളൊടും വ</lg><lg n="൪൮">ടികളൊടും കൂട വളര പുരുഷാരവും വന്നു✱ എന്നാൽ അവനെ
കാണിച്ചു കൊടുത്തവൻ അവൎക്ക ഒര അടയാളം കാണിച്ചു പറ
ഞ്ഞു ഞാൻ യാതൊരുത്തനെ ചുംബനം ചെയ്യുമൊ അയവൻ ത</lg><lg n="൪൯">ന്നെ ആകന്നു അവനെ പിടിച്ചുകൊൾവിൻ✱ ഉടനെ അവൻ
യെശുവിന്റെ അടുക്കൽ വന്ന വാഴുക ഗുരൊ എന്ന പറഞ്ഞ അ</lg><lg n="൫൦">വനെ ചുംബനം ചെയ്കയും ചെയ്തു✱ എന്നാറെ യെശു അവ
നൊടു സ്നെഹിതാ നീ എന്തിന വന്നു എന്ന പറഞ്ഞു അപ്പൊൾ അ
വർ അടുക്കൽ വന്ന യെശുവിന്റെ മെൽ കൈകളെ വെക്കയും</lg><lg n="൫൧"> അവനെ പിടിക്കയും ചെയ്തു✱ വിശെഷിച്ച കണ്ടാലും യെശുവി
നൊടു കൂടയുള്ളവരിൽ ഒരുത്തൻ കയ്യെ നീട്ടി അവന്റെ വാളി
നെ ഊരുകയും പ്രധാനാചൎയ്യന്റെ ദാസനെ വെട്ടി അവന്റെ</lg><lg n="൫൨"> ചെവിയെ മുറിച്ചു കളകയും ചെയ്തു✱ അപ്പൊൾ യെശു അവ
നൊടു പറഞ്ഞു വാളിനെ അതിന്റെ ഉറയിൽ തിരിച്ചിടുക എന്തു
കൊണ്ടെന്നാൽ വാളിനെ എടുക്കുന്നവരെല്ലാവരും വാളിനാൽ നശി</lg><lg n="൫൩">ച്ചു പൊകും✱ പന്ത്രണ്ട ലെഗിയൊനെക്കാൾ അധികമായ ദൈവ
ദൂതന്മാരെ എന്റെ അടുക്കൽ നിൎത്തുമവനായ എന്റെ പിതാ
വിനൊട ഇപ്പൊൾ അപെക്ഷിപ്പാൻ എനിക്ക കഴികയില്ലെന്ന നീ</lg><lg n="൫൪"> നിരൂപിക്കുന്നുവൊ✱ എന്നാൽ ഇപ്രകാരം ഉണ്ടാകെണ്ടുന്നതാകുന്നു</lg><lg n="൫൫"> എന്നുള്ള വെദവാക്യം എങ്ങിനെ നിവൃത്തിക്കും✱ ആ സമയത്ത
യെശു പുരുഷാരങ്ങളൊടു പറഞ്ഞു നിങ്ങൾ ഒരു കള്ളന്റെ നെരെ
എന്ന പൊലെ വാളുകളൊടും വടികളൊടും എന്നെ പിടിപ്പാനായി
ട്ട പുറപ്പെട്ടു വന്നുവൊ ഞാൻ ദിനം പ്രതി നിങ്ങളൊടു കൂട ദൈ
വാലയത്തിൽ ഉപദെശിച്ചുകൊണ്ടു ഇരുന്നു നിങ്ങൾ എന്നെ പി</lg><lg n="൫൬">ടിച്ചതുമില്ല✱ എന്നാൽ ഇതൊക്കെയും ഉണ്ടായത ദീൎഘദൎശിമാരുടെ
വാക്യങ്ങൾ നിവൃത്തിക്കെണ്ടുന്നതിന്നായിരുന്നു അപ്പൊൾ ശിഷ്യ</lg><lg n="൫൭">ന്മാരെല്ലാവരും അവനെ വിട്ട ഓടി പൊയി✱ പിന്നെ യെശു
വിനെ പിടിച്ചവർ അവനെ പ്രധാനാചാൎയ്യനായ കയ്യാപ്പായുടെ
അടുക്കൽ കൊണ്ടുപൊയി അവിടെ ഉപാദ്ധ്യായന്മാരും മൂപ്പന്മാ</lg><lg n="൫൮">രും കൂടിയിരുന്നു✱ എന്നാറെ പത്രൊസ ദൂരവെ അവന്റെ പി
ന്നാലെ പ്രധാനാചാൎയ്യന്റെ അരമനയൊളം ചെന്നു അവൻ അ
കത്ത പൊയി അവസാനത്തെ കാണ്മാനായിട്ട ഭൃത്യന്മാരൊടും കൂ</lg><lg n="൫൯">ടി ഇരിക്കയും ചെയ്തു✱ എന്നാൽ പ്രധാനാചാൎയ്യന്മാരും മൂപ്പന്മാ
രും വിചാര സംഘമൊക്കയും യെശുവിന്ന വിരൊധമായിട്ട അവ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/81&oldid=176985" എന്ന താളിൽനിന്ന് ശേഖരിച്ചത്