താൾ:GaXXXIV1.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮ മത്തായി ൨൬. അ.

ക്ഷിക്കുന്നത.— ൪൭ അവൻ യെഹൂദയാൽ കാണിച്ചുകൊ
ടുക്കപ്പെടുന്നത.

പിന്നെ ഉണ്ടായത എന്തെന്നാൽ യെശു ൟ വചനങ്ങളെ ഒക്ക
യും അവസാനിച്ചതിന്റെ ശെഷം അവൻ തന്റെ ശിഷ്യന്മാരൊ</lg><lg n="൨">ടു പറഞ്ഞു✱ രണ്ടു ദിവസങ്ങളുടെ ശെഷം പെസഹാ ആകുന്നു എ
ന്നു നിങ്ങൾ അറിയുന്നു മനുഷ്യന്റെ പുത്രൻ കുരിശിൽ തറക്കപ്പെ</lg><lg n="൩">ടുന്നതിന്ന എല്പിക്കപ്പെടുകയും ചെയ്യുന്നു✱ അപ്പൊൾ പ്രധാനാ
ചാൎയ്യന്മാരും, ഉപാദ്ധ്യായന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യാ
പ്പാ എന്ന പെരുള്ള പ്രധാനാചാൎയ്യന്റെ അരമനയിൽ വന്നു കൂ</lg><lg n="൪">ടി✱ യെശുവിനെ വഞ്ചനയൊടെ പിടിച്ചു കൊല്ലെണ്ടുന്നതിന്നാ</lg><lg n="൫">യിട്ട ആലൊചന ചെയ്കയും ചെയ്തു✱ എന്നാൽ ജനങ്ങളിൽ ഒ
രു കലഹമുണ്ടാകാതെ കണ്ടു പെരുനാളിൽ വെണ്ട എന്ന അവർ പ
റഞ്ഞു✱</lg>

<lg n="൬">പിന്നെ യെശു ബെതാനിയായിൽ കുഷ്ഠരൊഗിയായ ശിമൊ</lg><lg n="൭">ന്റെ ഭവനത്തിൽ ഇരിക്കുമ്പൊൾ✱ ഒരു കുപ്പി വിലയെറിയ
സുഗന്ധ തൈലം തനിക്കുള്ളൊരു സ്ത്രീ അവന്റെ അടുക്കൽ വന്ന
അവൻ ഭക്ഷണത്തിനിരീക്കുമ്പൊൾ അവന്റെ തലയിന്മെൽ അ</lg><lg n="൮">തിനെ ഒഴിക്കയും ചെയ്തു✱ എന്നാൽ അവന്റെ ശിഷ്യന്മാർ അ</lg><lg n="൯">തിനെ കണ്ടാറെ നീരസപ്പെട്ട പറഞ്ഞു ൟ നഷ്ടം എന്തിന✱ എ
ന്തെന്നാൽ ൟ തൈലം എറിയ വിലയ്ക്കു വില്ക്കപ്പെടുവാനും ദരി</lg><lg n="൧൦">ദ്രക്കാൎക്ക കൊടുക്കപ്പെടുവാനും കഴിയുന്നതായിരുന്നു✱ എന്നാറെ
യെശു ഇതിനെ അറിഞ്ഞിട്ട അവരൊടു പറഞ്ഞു നിങ്ങൾ സ്ത്രീയെ
വരുത്തപ്പെടുത്തുന്നതെന്ത എന്തെന്നാൽ അവൾ ഒരു സൽക്രിയ</lg><lg n="൧൧">യെ എങ്കൽ പ്രവൃത്തിച്ചിരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ നിങ്ങ
ൾക്ക ദരിദ്രക്കാർ നിങ്ങളൊട കൂട എല്ലാപ്പൊഴും ഉണ്ട എന്നാൽ
നിങ്ങൾക്ക ഞാൻ നിങ്ങളൊടു കൂട എല്ലാപ്പൊഴും ഇരിക്കുന്നില്ല✱</lg><lg n="൧൨"> എന്തെന്നാൽ അവൾ ൟ തൈലത്തെ എന്റെ തലയിന്മെൽ</lg><lg n="൧൩"> ഒഴിച്ചത എന്നെ പ്രെതാലങ്കാരം ചെയ്യുന്നതിനായിട്ട ചെയ്തു✱ ൟ
എവൻഗെലിയൊൻ ഭൂലൈാകത്തിലൊക്കയും എവിടെ എങ്കിലും
പ്രസംഗിക്കപ്പെടുമൊ (അവിടെ) ഇവൾ ചെയ്തതും അവളുടെ ഓ
ൎമ്മയ്ക്കായിട്ട പറയപ്പെട്ടുമെന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു പറ
യുന്നു✱</lg>

<lg n="൧൪">അപ്പൊൾ പന്ത്രണ്ടു പെരിൽ യെഹൂദാ ഇസ്കറിയൊത്ത എന്ന
പറയപ്പെട്ട ഒരുത്തൻ പ്രധാനാചാൎയ്യന്മാരുടെ അടുക്കർ ചെന്ന✱</lg><lg n="൧൫"> (അവരൊടു) പറഞ്ഞു എനിക്ക എന്ത തരുവാൻ നിങ്ങൾക്ക മനസ്സാ
യിരിക്കുന്നു എന്നാൽ ഞാൻ അവനെ നിങ്ങൾക്ക കാണിച്ചു തരാം
എന്നാരെ അവർ മുപ്പത വെള്ളിക്കാശ അവനൊടു നിശ്ചയം വരു</lg><lg n="൧൬">ത്തി✱ അന്ന മുതൽ അവനെ കാണിച്ചുകൊടുപ്പാനായിട്ട അവൻ
ഒരു നല്ല സമയം നൊക്കുകയും ചെയ്തു✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/78&oldid=176982" എന്ന താളിൽനിന്ന് ശേഖരിച്ചത്