താൾ:GaXXXIV1.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൨൪. അ. ൬൩

<lg n="൨൫">ക്ഷ്യങ്ങളെയും അത്ഭുതങ്ങളെയും കാണിക്കയും ചെയ്യും✱ കണ്ടാലും</lg><lg n="൨൬"> ഞാൻ നിങ്ങളൊട മുമ്പ കൂട്ടി പറഞ്ഞിരിക്കുന്നു✱ ആകയാൽ ക
ണ്ടാലും അവൻ വനത്തിങ്കൽ ഉണ്ടു എന്ന അവർ നിങ്ങളൊട്ട പറ
യുമെങ്കിൽ പുറപ്പെട്ട പൊകരുത കണ്ടാലും അവൻ ഉള്ളറകളിൽ</lg><lg n="൨൭"> ഉണ്ടെന്നാൽ അതിനെ വിശ്വസിക്കരുത✱ എന്തുകൊണ്ടെന്നാൽ
മിന്നൽ എതുപ്രകാരം കിഴക്കുന്ന പുറപ്പെടുകയും പടിഞ്ഞാറൊ
ളവും ശൊഭിക്കയും ചെയ്യുന്നുവൊ അപ്രകാരം തന്നെ മാനുഷപുത്ര</lg><lg n="൨൮">ന്റെ വരവും ഉണ്ടാകും✱ ശവം എവിടെയാകുന്നുവൊ അവിടെ
കഴുകന്മാർ വന്നു കൂടുമല്ലൊ✱</lg>

<lg n="൨൯">ആ നാളുകളുടെ കഷ്ടതയുടെ ശെഷം ഉടനെ സൂൎയ്യൻ അന്ധകാ
രപ്പെടുകയും ചന്ദ്രൻ അതിന്റെ പ്രകാശത്തെ തരാതെ ഇരിക്ക
യും നക്ഷത്രങ്ങൾ ആകാശത്തിൽനിന്ന വീഴുകയും ആകാശത്തി</lg><lg n="൩൦">ന്റെ ശക്തികൾ ഇളകപ്പെടുകയും ചെയ്യും✱ അപ്പൊളും മാനുഷ
പുത്രന്റെ അടയാളം ആകാശത്തിൽ കാണപ്പെടും അപ്പൊളും ഭൂ
മിയിലുള്ള ഗൊത്രങ്ങൾ ഒക്കയും പ്രലപിക്കയും മനുഷ്യന്റെ പു
ത്രൻ ആകാശത്തിലെ മെഘങ്ങളിൽ ശക്തിയൊടും വളരെ മഹത്വ</lg><lg n="൩൧">ത്തൊടും കൂടി വരുന്നതിനെ അവർ കാണുകയും ചെയ്യും✱ അ
പ്പൊൾ അവൻ തന്റെ ദൂതന്മാരെ കാഹളത്തിന്റെ ഒരു മഹാ
ശബ്ദത്തൊടു കൂടി അയക്കും ഇവർ ആകാശത്തിന്റെ ഒരു അറ്റം
മുതൽ മറ്റെ അറ്റത്തൊളം നാലു കാറ്റുകളിൽ നിന്ന അവൻ തി
രിഞ്ഞെടുത്തവരെ കൂട്ടി ചെൎക്കയും ചെയ്യും✱</lg>

<lg n="൩൨">ഇപ്പൊൾ അത്തി വൃക്ഷത്തിങ്കൽനിന്ന ഒരു ഉപമയെ പഠിച്ചു
കൊൾവിൻ അതിന്റെ കൊമ്പ ഇളതായിരിക്കയും ഇലകളെ വിടു
കയും ചെയ്യുമ്പൊൾ വസന്തകാലം സമീപമാകുന്നു എന്ന നിങ്ങൾ</lg><lg n="൩൩"> അറിയുന്നു✱ ഇപ്രകാരം തന്നെ നിങ്ങൾ ൟ കാൎയ്യങ്ങളെ ഒക്കയും കാ
ണുമ്പൊൾ അത സമീപമായി വാതുക്കർ തന്നെ ഇരിക്കുന്നു എന്ന</lg><lg n="൩൪"> അറിവിൻ✱ ൟ കാൎയ്യങ്ങളൊക്കയും ഉണ്ടാകുവൊളത്തിന്ന ൟ സ
ന്തതി ഒഴിഞ്ഞു പൊകയല്ല എന്ന ഞാൻ സത്യമായിട്ട നിങ്ങളൊ</lg><lg n="൩൫">ട പറയുന്നു✱ ആകാശവും ഭൂമിയും ഒഴിഞ്ഞു പൊകം എങ്കിലും
എന്റെ വചനങ്ങൾ ഒഴിഞ്ഞുപൊകയില്ല✱</lg>

<lg n="൩൬">എന്നാൽ ആ നാളിനെയും നാഴികയെയും കുറിച്ച ആരും അറി
യുന്നില്ല എന്റെ പിതാവ മാത്രമല്ലാതെ സ്വൎഗ്ഗത്തിലെ ദൈവദൂത</lg><lg n="൩൭">ന്മാർ എങ്കിലും അറിയുന്നില്ല✱ വിശെഷിച്ച നൊഹയിന്റെ നാ
ളുകൾ എതുപ്രകാരമായിരുന്നുവൊ അപ്രകാരം തന്നെ മാനുഷ</lg><lg n="൩൮">പുത്രന്റെ വരവും ആകും✱ എന്തുകൊണ്ടെന്നാൽ എതുപ്ര
കാരം ജലപ്രളയത്തിന്ന മുമ്പെയുള്ള നാളുകളിൽ നൊഹ പെട്ട
കത്തിലെക്ക പ്രവെശിച്ച നാൾ വരെ അവർ ഭക്ഷിക്കയും പാനം
ചെയ്കയും വിവാഹം ചെയ്കയും വിവാഹത്തിന്ന കൊടുക്കപ്പെടുക</lg><lg n="൩൯">യും✱ ജലപ്രളയം വന്ന അവരെ എല്ലാവരെയും കൊണ്ടുപൊയ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/73&oldid=176977" എന്ന താളിൽനിന്ന് ശേഖരിച്ചത്