താൾ:GaXXXIV1.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ മത്തായി ൨൪. അ.

<lg n="">ക്കെണ്ടിവരും നിങ്ങൾ വ്യാകുലപ്പെടാതെ ഇരിപ്പാനായിട്ട നൊക്കി
കൊൾവിൻ എന്തെന്നാൽ ൟ കാൎയ്യങ്ങളൊക്കയും ഉണ്ടാകെണ്ടുന്ന</lg><lg n="൭">താകുന്നു എങ്കിലും അവസാനം ഇനിയുമില്ല✱ എന്തുകൊണ്ടെന്നാൽ
ജാതിക്ക ജാതിയും രാജ്യത്തിന്ന രാജ്യവും വിരൊധമായി എഴുനീ
ല്ക്കും ക്ഷാമങ്ങളും പകരുന്ന ദീനങ്ങളും ഭൂകമ്പങ്ങളും അവിടവിടെ</lg><lg n="൮"> ഉണ്ടാകയും ചെയ്യും✱ എന്നാൽ ൟ കാൎയ്യങ്ങളൊക്കയും വെദന</lg><lg n="൯">കളുടെ ആരംഭമാകുന്നു✱ അപ്പൊൾ അവർ നിങ്ങൾ പീഡിപ്പിക്ക
പ്പെടുന്നതിന്ന നിങ്ങളെ എല്പിക്കയും നിങ്ങളെ കൊല്ലുകയും ചെയ്യും
നിങ്ങൾ എന്റെ നാമത്തിന്റെ നിമിത്തമായിട്ട സൎവ ജാതികളാ</lg><lg n="൧൦">ലും പകെക്കപ്പെട്ടവരായുമിരിക്കും✱ അപ്പൊൾ പലരും വിരുദ്ധ
പ്പെടും ഒരുത്തനെ ഒരുത്തൻ കാണിച്ചു കൊടുക്കയും ഒരുത്തനെ</lg><lg n="൧൧"> ഒരുത്തൻ പകെക്കയും ചെയ്യും✱ വളര കള്ള ദീൎഘദൎശിമാരും ഉ</lg><lg n="൧൨">ണ്ടാകയും പലരെയും വഞ്ചിക്കയും ചെയ്യും✱ വിശെഷിച്ച അന്യാ
യം വൎദ്ധിക്കുന്നതുകൊണ്ട പലരുടെയും സ്നെഹം തണുത്തു പൊ</lg><lg n="൧൩">കും✱ എന്നാൽ അവസാനത്തൊളം സഹിക്കുന്നവൻ രക്ഷിക്കപ്പെ</lg><lg n="൧൪">ടും✱ വിശെഷിച്ചും രാജ്യത്തിന്റെ ൟ എവൻഗെലിയൊൻ ഭൂ
ലൊകത്തിലൊക്കയും സൎവ ജാതികൾക്കും സാക്ഷിയായിട്ട പ്രസം</lg><lg n="൧൫">ഗിക്കപ്പെടും അപ്പൊൾ അവസാനം വരികയും ചെയ്യും✱ അതു
കൊണ്ട ദാനിയെൽ എന്ന ദീൎഘദൎശിയാൽ പറയപ്പെട്ട നാശത്തി
ന്റെ മ്ലെഛത പരിശുദ്ധ സ്ഥലത്തിൽ നില്ക്കുന്നതിനെ നിങ്ങൾ എ
പ്പൊൾ കാണുന്നുവൊ (വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ)✱</lg><lg n="൧൬"> അപ്പൊൾ യെഹൂദിയായിലുള്ളവർ പൎവതങ്ങളിലെക്ക ഓടിപ്പൊക</lg><lg n="൧൭">ട്ടെ✱ ഭവനത്തിന്മെൽ ഇരിക്കുന്നവൻ തന്റെ ഭവനത്തിൽനി</lg><lg n="൧൮">ന്ന യാതൊന്നിനെ എങ്കിലും എടുപ്പാനായിട്ട ഇറങ്ങരുത✱ വയ
ലിലിരിക്കുന്നവൻ തന്റെ വസ്ത്രങ്ങളെ എടുപ്പാനായിട്ട പിന്നൊ</lg><lg n="൧൯">ക്കം തിരികയുമരുത✱ വിശെഷിച്ചും ആ ദിവസങ്ങളിൽ ഗൎഭിണി</lg><lg n="൨൦">കൾക്കും മുലകടിപ്പിക്കുന്നവൎക്കും ഹാ കഷ്ടം✱ എന്നാൽ നിങ്ങളു
ടെ ഓടിപ്പൊക്ക വൎഷകാലത്തിലെങ്കിലും ശാബത ദിവസത്തിലെ</lg><lg n="൨൧">ങ്കിലും ഉണ്ടാകാതെ ഇരിപ്പനായിട്ട പ്രാൎത്ഥിച്ചുകെൾവിൻ✱ എ
ന്തുകൊണ്ടെന്നാൽ അപ്പൊൾ മഹാ കഷ്ടമുണ്ടാകും അപ്രകാരമുള്ളത
ലൊകത്തിന്റെ ആദിമുതൽ ഇന്നുവരെ ഉണ്ടായിട്ടുമില്ല ഇനിയും ഉ</lg><lg n="൨൨">ണ്ടാകയുമില്ല✱ വിശെഷിച്ച ആ ദിവസങ്ങൾ ചുരുക്കപ്പെടുന്നില്ല
എന്നുവരികിൽ ഒരു ജഡമെങ്കിലും രക്ഷപ്പെടുകയില്ലയായിരിക്കും
എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ നിമിത്തം ആ ദിവസങ്ങൾ</lg><lg n="൨൩"> ചുരുക്കപ്പെടെണ്ടിവരും✱ അപ്പൊൾ യാതൊരുത്തനും നിങ്ങളൊട
കണ്ടാലും ക്രിസ്തു ഇവിടെ അല്ലെങ്കിൽ അവിടെ ഉണ്ടെന്ന പറയുമെ</lg><lg n="൨൪">ങ്കിൽ വിശ്വസിക്കരുത✱ എന്തുകൊണ്ടെന്നാൽ കള്ള ക്രിസ്തുക്കളും
കള്ള ദീൎഘദൎശിമാരും ഉണ്ടാകയും കഴിയുമെങ്കിൽ അവർ തിരി
ഞ്ഞെടുക്കപ്പെട്ടവരെയും വഞ്ചിപ്പാൻതക്കവണ്ണം വലുതായിട്ടുള്ള ല</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/72&oldid=176976" എന്ന താളിൽനിന്ന് ശേഖരിച്ചത്