താൾ:GaXXXIV1.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൨൩. അ. ൬൧

<lg n="">ൎശിമാരെയും വിദ്വാന്മാരെയും ഉപാദ്ധ്യായന്മാരെയും അയക്കുന്നു നി
ങ്ങൾ അവരിൽ ചിലരെ കൊന്ന കുരിശിങ്കൽ തറെക്കയും ചിലരെ
നിങ്ങളുടെ സഭകളിൽ വാറു കൊണ്ട അടിക്കയും നഗരം തൊറുംപീ</lg><lg n="൩൫">ഡിപ്പിക്കയും ചെയ്യും✱ ഭൂമിയിൽ ചിന്നപ്പെട്ട നീതിയുള്ള രക്ത
മൊക്കയും നീതിമാനായ ഹാബെലിന്റെ രക്തം മുതൽ നിങ്ങൾ ദൈ
വാലയത്തിനും പീഠത്തിനും നടുവെ കൊന്നിട്ടുള്ള ബറക്കിയായു
ടെ പുത്രനായ സക്കറിയയുടെ രക്തം വരയും നിങ്ങളുടെ മെൽ വ</lg><lg n="൩൬">രെണ്ടുന്നതിന്നായിട്ട ആകുന്നു✱ ൟ കാൎയ്യങ്ങളൊക്കയും ൟ സന്ത
തിയുടെ മെൽ വരുമെന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയു</lg><lg n="൩൭">ന്നു✱ ദീൎഘദൎശിമാരെ കൊല്ലുകയും നിന്റെ അടുക്കലെക്ക അയക്കു
പ്പെട്ടവരെ കല്ലു കൊണ്ട എറികയും ചെയ്യുന്ന യെറുശലമെ യെറു
ശലമെ ഒരു പിടക്കൊഴി തന്റെ കുഞ്ഞങ്ങളെ തന്റെ ചിറകുക
ളിൻ കീഴെ കൂട്ടി ചെൎക്കുന്നതുപൊലെ നിന്റെ മക്കളെ കൂട്ടി ചെ
ൎപ്പാൻ എനിക്ക എത്ര പ്രാവശ്യം മനസ്സായിരുന്നു നിങ്ങൾക്ക മനസ്സാ</lg><lg n="൩൮">യതുമില്ല✱ കണ്ടാലും നിങ്ങളുടെ ഭവനം നിങ്ങൾക്ക ശൂന്യമായി ശെ</lg><lg n="൩൯">ഷിച്ചിരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ കൎത്താവിന്റെ നാമത്തിൽ
വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവനാകുന്നു എന്ന നിങ്ങൾ പറയു
വൊളത്തിന്ന ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്ന ഞാൻ നി
ങ്ങളൊടു പറയുന്നു✱</lg>

൨൪ അദ്ധ്യായം

൧ ദൈവാലയത്തിന്റെ നാശം മുമ്പ കൂട്ടി ചൊല്ലപ്പെട്ടത.— ൨൯
വിധിക്കായി ക്രിസ്തുവിന്റെ വരവ സംഗതി.

<lg n="">പിന്നെ യെശു പുറപ്പെട്ട ദൈവലയത്തിൽനിന്ന പൊയി
എന്നാറെ അവന്റെ ശിഷ്യന്മാർ ദൈവാലയത്തിന്റെ പണിക</lg><lg n="൨">ളെ അവന കാണിപ്പാനായിട്ട അടുക്കൽ വന്നു✱ എന്നാൽ യെ
ശു അവരൊടു പരഞ്ഞ ൟ വസ്തുക്കളെ ഒക്കയും നിങ്ങൾ കാണുന്നി
ല്ലയൊ ഇടിച്ച കളയപ്പെടാതെ ഒരു കല്ല മറ്റൊരു കല്ലിന്മെൽ
ഇവിടെ ശെഷിക്കയില്ല എന്ന ഞാൻ സത്യമായിട്ട നിങ്ങളൊട്ടു പ
റയുന്നു✱</lg>

<lg n="൩">പിന്നെ അവൻ ഒലിവു മലയിലിരിക്കുമ്പൊൾ ശിഷ്യന്മാർ പ്ര
ത്യെകം അവന്റെ അടുക്കർ വന്ന ൟ കാൎയ്യങ്ങൾ എപ്പൊൾ ഉണ്ടാ
കുമെന്നും നിന്റെ വരവിന്റെയും ലൊകാവസാനത്തിന്റെയും</lg><lg n="൪"> ലക്ഷ്യം എന്തെന്നും ഞങ്ങളൊടു പറയണമെന്ന പറഞ്ഞു✱ എ
ന്നാറെ യെശു ഉത്തരമായിട്ട അവരൊടു പറഞ്ഞു ഒരുത്തനും നി</lg><lg n="൫">ങ്ങളെ വഞ്ചിക്കുരുത എന്ന സൂക്ഷിച്ചുകൊൾവിൻ✱ എന്തുകൊ
ണ്ടെന്നാൽ പലരും എന്റെ നാമത്തിൽ ഞാൻ ക്രിസ്തുവാകുന്നു എ</lg><lg n="൬">ന്ന പറഞ്ഞുകൊണ്ട വരും പലരെ വഞ്ചിക്കയും ചെയ്യും✱ വിശെ
ഷിച്ച നിങ്ങൾ യുദ്ധങ്ങളെയും യുദ്ധങ്ങളുടെ വൎത്തമാനങ്ങളെയും കെൾ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/71&oldid=176975" എന്ന താളിൽനിന്ന് ശേഖരിച്ചത്