താൾ:GaXXXIV1.pdf/641

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൨൦. അ. ൩൩൭

<lg n=""> അവന്റെ മുദ്രയടയാളത്തെ പ്രാപിക്കാതെയുമിരുന്നവർ അവർ
ജീവിക്കയും ക്രിസ്തുവിനൊടു കൂടി ആയിരം സംവത്സരങ്ങൾ രാജ്യ</lg><lg n="൫">ഭാരം ചെയ്കയും ചെയ്തു✱ എന്നാൽ മരിച്ചവരിൽ ശെഷിച്ചവർ ആ
യിരം സംവത്സരങ്ങൾ അവസാനിക്കുവൊളത്തിന്ന പിന്നെയും ജീ</lg><lg n="൬">വിച്ചില്ല ഇത ഒന്നാമത്തെ ഉയിൎപ്പാകുന്നു✱ ഒന്നാമത്തെ ഉയിൎപ്പിൽ
ഓഹരിയുള്ളവൻ ഭാഗ്യവാനും പരിശുദ്ധനുമാകുന്നു ഇവരുടെ മെൽ
രണ്ടാമത്തെ മരണത്തിന്ന അധികാരമില്ല എന്നാൽ അവർ ദൈ
വത്തിന്റെയും ക്രിസ്തുവിന്റെയും ആചാൎയ്യന്മാരാകയും അവനൊ
ടു കൂടി ആയിരം സംവത്സരങ്ങൾ രാജ്യഭാരം ചെയ്കയും ചെയ്യും✱</lg>

<lg n="൭"> എന്നാൽ ആയിരം സംവത്സരങ്ങൾ അവസാനിച്ച കഴിയു
മ്പൊൾ സാത്താൻ തന്റെ കാരാഗൃഹത്തിൽനിന്ന വിടപ്പെടുക</lg><lg n="൮">യും✱ ഭൂമിയുടെ നാലു ദിക്കിലുള്ള ജാതികളായ ഗൊഗിനെയും
മാഗൊഗിനെയും വഞ്ചിപ്പാനായിട്ട അവരെ യുദ്ധത്തിന്ന കൂട്ടി
ചെൎക്കെണ്ടുന്നതിന്ന പുറപ്പെടുകയും ചെയ്യും അവരുടെ സംഖ്യ സ</lg><lg n="൯">മുദ്രത്തിലുള്ള മണലൊളം ആകുന്നു✱ പിന്നെ അവർ ഭൂമിയുടെ
വിസ്താരത്തിൽ കരെറി വന്ന പരിശുദ്ധന്മാരുടെ പാളയത്തെ
യും പ്രിയമുള്ള നഗരത്തെയും വളഞ്ഞു കൊള്ളുകയും ചെയ്തു
ദൈവത്തിന്റെ പക്കൽനിന്ന സ്വൎഗ്ഗത്തിൽനിന്ന അഗ്നിയിറ</lg><lg n="൧൦">ങ്ങി അവരെ ഭക്ഷിച്ചുകളകയും ചെയ്തു✱ എന്നാൽ അവരെ വ
ഞ്ചിച്ചിട്ടുള്ള പിശാച മൃഗവും കള്ള ദീൎഘദൎശിയും ഇരിക്കുന്നെടത്ത
അഗ്നിയും ഗന്ധകവുമുള്ള തടാകത്തിലെക്ക തള്ളിക്കളയപ്പെട്ടു അ
വർ എന്നും എന്നെന്നെക്കും രാവും പകലും അതിവെദനപ്പെടുക
യും ചെയ്യും✱</lg>

<lg n="൧൧"> പിന്നെയും ഞാൻ വലുതായിട്ടൊരു വെളുത്ത സിംഹാസന
ത്തെയും അതിന്മെലിരുന്നവനെയും കണ്ടു അവന്റെ സന്നിധാന
ത്തിൽനിന്ന ഭൂമിയും ആകാശവും ഒഴിഞ്ഞ ഓടിപ്പൊയി അവയ്ക്ക</lg><lg n="൧൨"> സ്ഥലം കണ്ടെത്തപ്പെട്ടതുമില്ല ✱ മരിച്ചവരായ ചെറിയവരും വ
ലിയവരും ദൈവത്തിന്റെ മുമ്പാക നില്ക്കുന്നതിനെയും ഞാൻക
ണ്ടു അപ്പൊൾ പുസ്തകങ്ങൾ തുറക്കപ്പെട്ടു ജിവന്റെ പുസ്തകമാകുന്ന
മറ്റൊരു പുസ്തകവും തുറക്കപ്പെട്ടു അപ്പൊൾ മരിച്ചവർ പുസ്തകങ്ങ
ളിൽ എഴുതപ്പെട്ടിരുന്ന കാൎയ്യങ്ങളിൽനിന്ന തങ്ങൾ തങ്ങളുടെ ക്രി</lg><lg n="൧൩">യകളിൻ പ്രകാരം ന്യായം വിധിക്കപ്പെട്ടു✱ വിശെഷിച്ചു സമുദ്രം
തങ്കലുള്ള മരിച്ചവരെ എല്പിച്ചു മരണവും പാതാളവും തങ്ങളിലുള്ള
മരിച്ചവരെ എല്പിച്ചു അവർ തങ്ങളുടെ ക്രിയകളിൻ പ്രകാരം ഓ</lg><lg n="൧൪">രൊരുത്തൻ ന്യായം വിധിക്കപ്പെട്ടു✱ മരണവും പാതാളവും അ
ഗ്നിതടാകത്തിലെക്ക തള്ളപ്പെട്ടു ഇത രണ്ടാമത്തെ മരണമാകുന്നു✱</lg><lg n="൧൫"> എന്നാൽ യാതൊരുത്തൻ ജീവന്റെ പുസ്തകത്തിൽ എഴുതപ്പെ
ട്ടവനായി കണ്ടെത്തപ്പെടാതെ ഇരുന്നുവൊ അവൻ അഗ്നി ത
ടാകത്തിലെക്ക തള്ളപ്പെട്ടവനായിരുന്നു✱</lg>

R R 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/641&oldid=177545" എന്ന താളിൽനിന്ന് ശേഖരിച്ചത്