താൾ:GaXXXIV1.pdf/638

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൪ അറിയിപ്പ ൧൯. അ.

<lg n="">ങ്കൽ പ്രകാശിക്കയുമില്ല. കല്യാണപുരുഷന്റെയും കല്യാണസ്ത്രീ
യുടെയും ശബ്ദം ഇനി ഒട്ടും നിങ്കൽ കെൾക്കപ്പെടുകയുമില്ല അതെ
ന്തുകൊണ്ടെന്നാൽ നിന്റെ വ്യാപാരികൾ ഭൂമിയിലുള്ള വലിയവർ
ആയിരുന്നു എന്തുകൊണ്ടെന്നാൽ നിന്റെ ക്ഷുദ്രങ്ങളാൽ സകല</lg><lg n="൨൪"> ജാതികളും വഞ്ചിക്കപ്പെട്ടിരുന്നു✱ ദീൎഘദൎശിമാരുടെയും പരി
ശുദ്ധമുള്ളവരുടെയും ഭൂമിയിങ്കൽ കൊല്ലപ്പെട്ടവരുടെ എല്ലാവരു
ടെയും രക്തവും അതിൽ കണ്ടെത്തപ്പെട്ടു✱</lg>

൧൯ അദ്ധ്യായം

൧ ദൈവം ആ മഹാ വെശ്യാസ്ത്രീക്ക ന്യായം വിധിക്കകൊണ്ടും
തന്റെ പരിശുദ്ധന്മാരുടെ രക്തപ്പകയെ പകരം വീട്ടുക
കൊണ്ടും അവൻ സ്വൎഗ്ഗത്തിൽ സ്തുതിക്കപ്പെടുന്നത.— ൭ ആ
ട്ടിൻകുട്ടിയുടെ കല്യാണം.— ൧൦ തന്നെ വന്ദിപ്പാൻ ദൈവ
ദൂതൻ സമ്മതിക്കാത്തത.— ൧൭ ആ വലിയ കുലയ്ക്ക പക്ഷി
കൾ വിളിക്കപ്പെടുന്നു എന്നുള്ളത

<lg n=""> പിന്നെ ൟ കാൎയ്യങ്ങളുടെ ശെഷം ഞാൻ സ്വൎഗ്ഗത്തിൽ വളര
ജനസംഘങ്ങളുടെ ശബ്ദം പൊലെ ഒരു ശബ്ദം കെട്ടു അ
ത പറഞ്ഞു അല്ലെലൂയാ രക്ഷയും മഹത്വവും ബഹുമാനവും ശക്തി</lg><lg n="൨">യും നമ്മുടെ ദൈവമായ കൎത്താവിന ഉണ്ടാകട്ടെ✱ എന്തുകൊ
ണ്ടെന്നാൽ അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ
യാകുന്നു എന്തുകൊണ്ടെന്നാൽ തന്റെ വെശ്യാദൊഷത്താൽ ഭൂമി
യെ വഷളാക്കിയ മഹാ വെശ്യാസ്ത്രീക്ക അവൻ ന്യായം വിധിച്ച ത
ന്റെ ശുശ്രൂഷക്കാരുടെ രക്തപ്പകയെ അവളുടെ കയ്യിൽ പക</lg><lg n="൩">രം വീട്ടിയിരിക്കുന്നു✱ പിന്നെയും അവർ പറഞ്ഞു അല്ലെലൂയാ
അവളുടെ പുക എന്നും എന്നെന്നെക്കും പൊങ്ങുകയും ചെയ്യുന്നു✱</lg><lg n="൪"> വിശെഷിച്ച ആ ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവജന്തുക്ക
ളും സിംഹാസനത്തിന്മെലിരുന്ന ദൈവത്തെ വന്ദിച്ച വീണ ആ</lg><lg n="൫">മെൻ അല്ലെലൂയാ എന്ന പറഞ്ഞു✱ പിന്നെയും നമ്മുടെ ദൈവ
ത്തെ അവന്റെ സകല ശുശ്രൂഷക്കാരായും അവനെ ഭയപ്പെടുന്ന
ചെറിയവരായും വലിയവരായുമുള്ളൊരെ സ്തുതിപ്പിൻ എന്നൊരു</lg><lg n="൬"> ശബ്ദം സിംഹാസനത്തിൽനിന്ന പുറപ്പെട്ടു✱ അപ്പൊൾ വളര
പുരുഷാരങ്ങളുടെ ശബ്ദം പൊലെയും വളര വെള്ളങ്ങളുടെ ഇര
ച്ചിൽ പൊലെയും വലുതായുള്ള ഇടികളുടെ മുഴക്കംപൊലെയും ഒ
രു ശബ്ദത്തെ ഞാൻ കെട്ടു അത പറഞ്ഞു അല്ലെലൂയാ അതെന്തു
കൊണ്ടെന്നാൽ സൎവത്തിന്നും ശക്തനായുള്ള ദൈവമായ കൎത്താവ</lg><lg n="൭"> രാജ്യഭാരം ചെയ്യുന്നു✱ നാം സന്തൊഷിക്കയും ആനന്ദിക്കയും അ
വന്ന മഹത്വത്തെ ചെയ്കയും ചെയ്ക അതെന്തുകൊണ്ടെന്നാൽ ആ
ട്ടിൻകുട്ടിയുടെ കല്യാണം വന്നു അവന്റെ സ്ത്രീയും തന്നെത്താൻ</lg><lg n="൮"> ഒരുക്കിയിരിക്കുന്നു✱ ശുദ്ധവും മിനുസവുള്ള നെരിയ വസ്ത്രത്തെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/638&oldid=177542" എന്ന താളിൽനിന്ന് ശേഖരിച്ചത്