താൾ:GaXXXIV1.pdf/634

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൦ അറിയിപ്പ ൧൭. അ.

<lg n="">മുള്ള മഹാ കല്മഴയും ആകാശത്തിൽനിന്ന മനുഷ്യരുടെ മെൽ വീ
ണു ആ കല്മഴയുടെ ബാധയാൽ മനുഷ്യർ ദൈവത്തെ ദുഷിക്കയും
ചെയ്തു എന്തുകൊണ്ടെന്നാൽ അതിന്റെ ബാധ എത്രയും വലുതാ
യിരുന്നു✱</lg>

൧൭ അദ്ധ്യായം

൩ ഒരു സീ ധൂമ്രവൎണ്ണമുള്ള വസ്ത്രവും ചുവന്ന വസ്ത്രവും ധരിച്ച
തന്റെ കയ്യിൽ ഒരു പൊൻ പാത്രവും പിടിച്ച മൃഗത്തി
ന്മെൽ ഇരിക്കുന്നു എന്നുള്ളത.— ൫ ആയത സകല മ്ലെഛ്ശത
കളുടെയും മാതാവായ മഹാ ബാബിലൊനാകുന്നു എന്നുള്ള
ത.— ൯ എഴു തലകളുടെയും പത്തു കൊമ്പുകളുടെയും അ
ൎത്ഥം.— ൧൪ ആട്ടിൻകുട്ടിയുടെ ജയം.— ൧൬ വെശ്യാസ്ത്രീയു
ടെ ശിക്ഷ.

<lg n="">പിന്നെ എഴു കലശങ്ങളുള്ള ആ എഴു ദൈവദൂതന്മാരിൽ ഒരു
ത്തൻ വന്ന എന്നൊടു സംസാരിച്ചു പറഞ്ഞു നീ ഇവിടെ വരിക
എറിയ വെള്ളങ്ങളുടെ മെലിരിക്കുന്ന മഹാ വെശ്യാസ്ത്രീയുടെ ശി</lg><lg n="൨">ക്ഷവിധിയെ ഞാൻ നിനക്ക കാണിക്കും✱ അവളൊടു കൂടി ഭൂ
മിയിലുള്ള രാജാക്കന്മാർ വെശ്യാദൊഷം ചെയ്കയും അവളുടെ
വെശ്യാദൊഷത്തിന്റെ മധുവിനാൽ ഭൂമിയിലുള്ള പ്രജകളും വെ</lg><lg n="൩">റിപിടിക്കപ്പെടുകയും ചെയ്തുവല്ലൊ✱ വിശെഷിച്ച അവൻ ആ
ത്മാവിൽ എന്നെ വനപ്രദെശത്തിലെക്ക കൂട്ടികൊണ്ടുപൊയി അ
പ്പൊൾ ദൂഷണനാമങ്ങൾ കൊണ്ട നിറഞ്ഞതായി എഴു തലകളും
പത്തുകൊമ്പുകളുമുളളതായി ചുവന്ന നിറമുള്ളാരു മൃഗത്തിന്മെൽ</lg><lg n="൪"> ഒരു സ്ത്രീ കരറിയിരിക്കുന്നതിനെ ഞാൻ കണ്ടു✱ ആ സ്ത്രീയും
ധൂമ്രവൎണ്ണവും ചുവപ്പുമുള്ള വസ്ത്രം ധരിച്ച പൊന്നുകൊണ്ടും രത്നങ്ങൾ
കൊണ്ടും മുത്തുകൾ കൊണ്ടും അലങ്കരിക്കപ്പെട്ട തന്റെ വെശ്യാദൊ
ഷത്തിന്റെ മ്ലെച്ശതകളാലും അശുചികളാലും നിറഞ്ഞതായി ഒ</lg><lg n="൫">രു പൊൻ പാത്രം തന്റെ കയ്യിലും ഉണ്ടായിരുന്നു✱ രഹസ്യം
വെശ്യാസ്ത്രീകളുടെയും ഭൂമിയിലുള്ള മ്ലെച്ശതകളുടെയും മാതാവായി
രിക്കുന്ന മഹാ ബാബിലൊൻ എന്ന ഒരു നാമവും അവളുടെ നെ</lg><lg n="൬">റ്റിയിൽ എഴതീട്ടുണ്ടായിരുന്നു✱ വിശെഷിച്ച ആ സ്ത്രീ പരിശുദ്ധ
ന്മാരുടെ രക്തത്താലും യെശുവിന്റെ സാക്ഷികളുടെ രക്തത്താ
ലും വെറിപ്പെട്ടിരിക്കുന്നതിനെ ഞാൻ കണ്ടു ഞാൻ അവളെ ക</lg><lg n="൭">ണ്ടാറെ ഞാൻ വളരെ അത്ഭുതത്തൊടെ ആശ്ചൎയ്യപ്പെട്ടു✱ അ
പ്പൊൾ ദൈവദൂതൻ എന്നൊടു പറഞ്ഞു നീ എന്തിന ആശ്ചൎയ്യപ്പെ
ട്ടു ഞാൻ ൟ സ്ത്രീയുടെയും അവളെ വഹിച്ചിരിക്കുന്ന എഴു തല
കളും പത്തു കൊമ്പുകളുമുള്ള മൃഗത്തിന്റെയും രഹസ്യത്തെ നി</lg><lg n="൮">ന്നൊടു പറയാം✱ നീ കണ്ട മൃഗം ഉണ്ടായിരുന്നു ഇപ്പൊൾ അതില്ല
അത പാതാളത്തിൽനിന്ന കരെറി വന്ന നാശത്തിങ്കലെക്ക പൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/634&oldid=177538" എന്ന താളിൽനിന്ന് ശേഖരിച്ചത്