താൾ:GaXXXIV1.pdf/632

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൮ അറിയിപ്പ ൧൬. അ.

<lg n="൭">ക്കൊണ്ട ദെവാലയത്തിൽനിന്ന പുറപ്പെട്ടു വന്നു✱ അപ്പൊൾ നാ
ലു ജീവജന്തുക്കളിൽ ഒന്ന എന്നും എന്നെന്നെക്കും ജീവിച്ചിരിക്കു
ന്ന ദൈവത്തിന്റെ കൊപത്താൽ നിറഞ്ഞ എഴു പൊൻ കലശ</lg><lg n="൮">ങ്ങളെ ആ എഴ ദൈവദൂതന്മാൎക്കും കൊടുത്തു✱ പിന്നെ ദൈവ
ത്തിന്റെ മഹത്വത്തിൽനിന്നും അവന്റെ ശക്തിയിൽനിന്നും
ദെവാലയം പുകയാൽ നിറഞ്ഞു എഴു ദൈവദൂതന്മാരുടെ എഴു
ബാധകൾ നിവൃത്തിയാകുവൊളത്തിന്ന ഒരുത്തനും ദെവാലയ
ത്തിലെക്ക കടപ്പാൻ കഴിഞ്ഞതുമില്ല✱</lg>

൧൬ അദ്ധ്യായം

൧ കൊപം കൊണ്ട നിറഞ്ഞ കലശങ്ങളെ ദൈവദൂതന്മാർ ഒഴിച്ചു
കളയുന്നത.— ൩ അതിനാലുണ്ടായ കഷ്ടങ്ങൾ.— ൧൬ ക്രിസ്തു ഒ
രു ചൊരനെന്ന പൊലെ വരുന്നു എന്നുളളത ജാഗരണം
ചെയ്യുന്നവർ ഭാഗ്യവാന്മാർ

<lg n=""> അപ്പൊൾ ദെവാലയത്തിൽനിന്ന ഒരു മഹാ ശബ്ദം ആ എഴു
ദൈവദൂതന്മാരൊടു നിങ്ങൾ പൊയി ദൈവത്തിന്റെ കൊപക
ലശങ്ങളെ ഭൂമിയിൽ ഒഴിച്ചു കളവിൻ എന്നു പറയുന്നതിനെ</lg><lg n="൨"> ഞാൻ കെട്ടു✱ എന്നാറെ ഒന്നാമത്തെ ദൈവദൂതൻ പൊയി ത
ന്റെ കലശത്തെ ഭൂമിയിൽ ഒഴിച്ചു കളഞ്ഞു അപ്പൊൾ മൃഗത്തി
ന്റെ മുദ്രയടയാളമുള്ള മനുഷ്യരുടെ മെലും അവന്റെ പ്രതിരൂ
പത്തെ വന്ദിച്ചവരുടെ മെലും ഒരു വല്ലാത്ത ദുർവ്രണമുണ്ടായി</lg>

<lg n="൩"> പിന്നെ രണ്ടാമത്തെ ദൈവദൂതൻ തന്റെ കലശത്തെ സമുദ്ര
ത്തിൽ ഒഴിച്ചുകളഞ്ഞു അപ്പൊൾ തന്റെ മരിച്ചവന്റെ രക്തം
പൊലെ ആയിതിൎന്നു സമുദ്രത്തിലുള്ള ജീവാത്മാവൊക്കയും ചത്തു
പൊകയും ചെയ്തു✱</lg>

<lg n="൪"> പിന്നെ മൂന്നാമത്തെ ദൈവദൂതൻ തന്റെ കലശത്തെ നദിക
ളിലും നീരുറവുകളിലും ഒഴിച്ചു കളഞ്ഞു അപ്പൊൾ അവ ര</lg><lg n="൫">ക്തമായി തീൎന്നു✱ അപ്പൊൾ വെള്ളങ്ങളുടെ ദൂതൻ ഇരിക്കുന്ന
വനായും ഇരുന്നവനായും വരുവാനുള്ളവനായുമുള്ള കൎത്താവെ
നീ ഇപ്രകാരം ന്യായം വിധിച്ചതുകൊണ്ട നീ നീതിമാനാകുന്നു✱</lg><lg n="൬"> അതെന്തുകൊണ്ടെന്നാൽ അവർ പരിശുദ്ധന്മാരുടെയും ദീൎഘദൎശി
മാരുടെയും രക്തം ചൊരിച്ചു നീ അവൎക്ക രക്തം കുടിപ്പാൻ
കൊടുക്കയും ചെയ്തു എന്തുകൊണ്ടെന്നാൽ അവർ യൊഗ്യന്മാരാ</lg><lg n="൭">കുന്നു എന്ന പറയുന്നതിനെ ഞാൻ കെട്ടു✱ പിന്നെ മറ്റൊ
രുത്തൻ ബലിപീഠത്തിൽനിന്ന അങ്ങിനെ തന്നെ സൎവശക്തനാ
യുളള ദൈവമായ കൎത്താവെ നിന്റെ ന്യായവിധികൾ സത്യവും
നീതിയുമുള്ളവയാകുന്നു എന്ന പറയുന്നതിനെ ഞാൻ കെട്ടു✱</lg>

<lg n="൮"> പിന്നെ നാലാമത്തെ ദൈവദൂതൻ തന്റെ കലശത്തെ സൂൎയ്യ
ന്റെ മെൽ ഒഴിച്ചു കളഞ്ഞു അപ്പൊൾ അഗ്നികൊണ്ട മനുഷ്യരെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/632&oldid=177536" എന്ന താളിൽനിന്ന് ശേഖരിച്ചത്