താൾ:GaXXXIV1.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൨൧. അ. ൫൩

<lg n="">യും കൊള്ളുന്നവരെയും എല്ലാം പുറത്താക്കുകയും പൊൻവാണി
ഭക്കാരുടെ മെശപ്പലകകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പി</lg><lg n="൧൩">ഠങ്ങളെയും മറിച്ച കളയുകയും✱ അവരൊടെ എന്റെ ഭവനം പ്രാ
ൎത്ഥനയുടെ ഭവനം എന്ന ചൊല്ലപ്പെടും എന്ന എഴുതപ്പെട്ടിരിക്കു
ന്നു എന്നാൽ നിങ്ങൾ അതിനെ കള്ളന്മാരുടെ ഒരു ഗുഹയാക്കി</lg><lg n="൧൪"> തീൎത്തു എന്ന പറകയും ചെയ്തു✱ വിശെഷിച്ച കുരുടന്മാരും മു
ടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു അ</lg><lg n="൧൫">വൻ അവരെ സ്വസ്ഥമാക്കുകയും ചെയ്തു✱ എന്നാൽ അവൻ ചെ
യ്തിട്ടുള്ള അത്ഭുതങ്ങളെയും ദാവീദിന്റെ പുത്രന്ന ഓശാന എന്ന
ബാലകന്മാർ ദൈവാലയത്തിൽ വിളിച്ചു പറയുന്നതിനെയും പ്ര
ധാനാചാൎയ്യന്മാരും ഉപാദ്ധ്യായന്മാരും കണ്ടാറെ അവർ നീരസ</lg><lg n="൧൬">പ്പെട്ടു✱ ഇവർ പറയുന്നതിനെ നീ കെൾക്കുന്നുവൊ എന്നും അ
വനൊടു പറഞ്ഞു എന്നാറെ യെശു അവരൊടു പറയുന്നു ഉവ്വ ശി
ശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന നീ സ്തുതി
യെ നിവൃത്തിയാക്കി എന്ന നിങ്ങൾ ഒരു നാളും വായിച്ചിട്ടില്ല
യൊ✱</lg>

<lg n="൧൭">വിശെഷിച്ചും അവൻ അവരെ വിട്ട പട്ടണത്തിൽനിന്ന ബെ
തനിയായിലെക്ക പുറപ്പെട്ട പൊയി അവിടെ രാത്രി പാൎക്കയും</lg><lg n="൧൮"> ചെയ്തു✱ പിന്നെ രാവിലെ അവൻ പട്ടണത്തിലെക്ക തിരിച്ചു വ</lg><lg n="൧൯">രുമ്പൊൾ വിശന്നിരുന്നു✱ എന്നാൽ അവൻ വഴിയരികത്ത ഒ
ര അത്തി വൃക്ഷത്തെ കണ്ടാറെ അതിന്റെ അടുക്കൽ വന്നു അ
തിന്മെൽ ഇലകളെ മാത്രം ഒഴികെ പിന്നെ ഒന്നിനെയും കണ്ടതുമി
ല്ല അതിനൊട ഇനിമെൽ എന്നെക്കും നിങ്കൽ ഫലമുണ്ടാകരുത എ
ന്ന പറകയും ചെയ്തു ഉടന്തന്നെ ആ അത്തി വൃക്ഷം ഉണങ്ങി</lg><lg n="൨൦">പ്പൊകയും ചെയ്തു✱ വിശെഷിച്ച ശിഷ്യന്മാർ ഇതിനെ കണ്ടാ
റെ അത്തി വൃക്ഷം എത്രയും വെഗത്തിൽ ഉണങ്ങിപ്പൊയി എ</lg><lg n="൨൧">ന്ന പറഞ്ഞ ആശ്ചൎയ്യപ്പെട്ടു✱ പിന്നെ യെശു ഉത്തരമായിട്ട അ
വരൊട പറഞ്ഞു നിങ്ങൾക്ക വിശ്വാസമുണ്ടാകയും സംശയിക്കാതെ
ഇരിക്കയും ചെയ്താൽ അത്തി വൃക്ഷത്തിന്ന ചെയ്യപ്പെട്ടതിനെ
നിങ്ങൾ ചെയ്യുമ്മാത്രമല്ല നിങ്ങൾ ൟ പൎവതത്തൊടും നീ നിങ്ങുക
സമുദ്രത്തിലെക്ക വീഴുകയും ചെയ്ത എന്ന നിങ്ങൾ പറഞ്ഞാലും അ</lg><lg n="൨൨">താകുമെന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു✱ നിങ്ങൾ
പ്രാൎത്ഥനയിൽ എതു കാൎയ്യങ്ങളെ വിശ്വസിച്ചു കൊണ്ട യാചിച്ചാലും
അവയെ ഒക്കയും നിങ്ങൾക്ക ലഭിക്കയും ചെയ്യും✱</lg>

<lg n="൨൩">പിന്നെ അവൻ ദൈവാലത്തിലെക്ക വന്നപ്പൊൾ പ്രധാനാ
ചാൎയ്യന്മാരും ജനത്തിന്റെ മൂപ്പന്മാരും അവൻ ഉപദെശിക്കു
മ്പൊൾ അവന്റെ അടുക്കൽ വന്ന നീ എന്ത അധികാരം കൊണ്ട
ൟ കാൎയ്യങ്ങളെ ചെയ്യുന്നു എന്നും ആര നിനക്ക ൟ അധികാര</lg><lg n="൨൪">ത്തെ തന്നു എന്നും പറഞ്ഞു✱ എന്നാറെ യെശു ഉത്തരമായിട്ട</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/63&oldid=176967" എന്ന താളിൽനിന്ന് ശേഖരിച്ചത്