താൾ:GaXXXIV1.pdf/626

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൧ അറിയിപ്പ ൧൨. അ.

<lg n="">ട്ടു സൂൎയ്യനെ കൊണ്ട ധരിച്ച ഒരു സ്ത്രീയും അവളുടെ പാദങ്ങളിൻ
കീഴെ ചന്ദ്രനും അവളുടെ തലയിന്മീതെ പന്ത്രണ്ടു നക്ഷത്രങ്ങളുള്ള</lg><lg n="൨"> ഒരു കിരീടവും ഉണ്ടായിരുന്നു✱ അവൾ ഗൎഭിണിയായി പ്രസവ</lg><lg n="൩"> വെദനയുണ്ടായി പ്രസവിപ്പാൻ വെദനപ്പെട്ടു കരഞ്ഞു✱ അപ്പൊൾ
മറ്റൊരു ലക്ഷ്യം ആകാശത്തിൽ കാണപ്പെട്ടു കണ്ടാലും എഴ ത
ലകളും പത്തു കൊമ്പുകളും തന്റെ തലകളിൽ എഴ കിരീടങ്ങളു</lg><lg n="൪">മുള്ള ഒരു വലിയ ചുവന്ന സൎപ്പമുണ്ടായിരുന്നു✱ വിശെഷിച്ച അ
വന്റെ വാൽ ആകാശത്തിലുള്ള നക്ഷത്രങ്ങളിൽ മൂന്നിലൊര അം
ശം വലിച്ച അവയെ ഭൂമിയിലെക്ക തള്ളിക്കളഞ്ഞു പ്രസവിപ്പാനി
രിക്കുന്ന സ്ത്രീ പ്രസവിക്കുമ്പൊൾ തന്നെ അവളുടെ പൈതലിനെ
ഭക്ഷിച്ചുകളവാനായിട്ട ആ മഹാ സൎപ്പം അവളുടെ മുമ്പാക നില്ക്ക</lg><lg n="൫">യും ചെയ്തു✱ എന്നാറെ അവൾ എല്ലാ ജാതികളെയും ഇരിമ്പു
കൊലുകൊണ്ട ഭരിപ്പാനുള്ള ഒര ആൺപൈതലിനെ പ്രസവിച്ചു
അവളുടെ പൈതൽ ദൈവത്തിന്റെ അടുക്കലും അവന്റെ സിം</lg><lg n="൬">ഹാസനത്തിങ്കലെക്കും എടുത്തു കൊള്ളുപ്പെടുകയും ചെയ്തു✱ എ
ന്നാൽ ആ സ്ത്രീ വനപ്രദെശത്തിലെക്ക ഒാടിപ്പൊയി അവിടെ
ആയിരത്തിരുനൂറ്ററുപതു ദിവസം അവളെ പൊഷിക്കെണ്ടുന്ന
തിന്നായിട്ട ദൈവത്താൽ ഒരുക്കപ്പെട്ട ഒരു സ്ഥലം അവൾക്കുണ്ട</lg>

<lg n="൭"> വിശെഷിച്ച സ്വൎഗ്ഗത്തിൽ യുദ്ധമുണ്ടായി മികായെലും അവ
ന്റെ ദൂതന്മാരും മഹാ സൎപ്പത്തൊടെ യുദ്ധം ചെയ്തു മഹാ സൎപ്പവും</lg><lg n="൮"> അവന്റെ ദൂതന്മാരും യുദ്ധം ചെയ്തു✱ എന്നാൽ അവർ പ്രബ
ലപ്പെട്ടതുമില്ല അവരുടെ സ്ഥലം പിന്നെ സ്വൎഗ്ഗത്തിൽ കണ്ടെത്ത</lg><lg n="൯">പ്പെട്ടതുമില്ല✱ ലൊകത്തെ ഒക്കയും ചതിക്കുന്നതും പിശാചെ
ന്നും സാത്താനെന്നും പറയപ്പെട്ടതുമായ ആ പഴയ സൎപ്പമാകുന്ന
മഹാ സൎപ്പം പുറത്തു തള്ളിക്കളയപ്പെട്ടു അവൻ ഭൂമിയിലെക്ക ത
ള്ളിക്കളയപ്പെട്ടു അവന്റെ ദൂതന്മാരും അവനൊടു കൂടി തള്ളിക്ക</lg><lg n="൧൦">ളയപ്പെട്ടു✱ പിന്നെ സ്വൎഗ്ഗത്തിൽ ഒരു മഹാ ശബ്ദം പറയുന്ന
തിനെ ഞാൻ കെട്ടു ഇപ്പൊൾ രക്ഷയും ശക്തിയും നമ്മുടെ ദൈ
വത്തിന്റെ രാജ്യവും അവന്റെ ക്രിസ്തുവിന്റെ അധികാരവും വ
ന്നിരിക്കുന്നു അതെന്തുകൊണ്ടെന്നാൽ രാവും പകലും നമ്മുടെ സ
ഹൊദരന്മാരെ ദൈവത്തിന്റെ മുമ്പാക കുറ്റംചുമത്തീട്ടുളളവനാ</lg><lg n="൧൧">യഅവരുടെ അപവാദക്കാരൻ താഴെ തളളിക്കളയപ്പെട്ടു✱ അ
വർ അവനെ ആട്ടിൻ കുട്ടിയുടെ രക്തത്താലും തങ്ങളുടെ സാക്ഷി
യുടെ വചനത്താലും ജയിച്ചു അവർ തങ്ങളുടെ ജീവനെ മരണപ</lg><lg n="൧൨">ൎയ്യന്തം സ്നെഹിക്കാതെ ഇരിക്കയും ചെയ്തു✱ ആയതുകൊണ്ട സ്വൎഗ്ഗ
ങ്ങളായും അവയിൽ വസിക്കുന്നവരായുള്ളൊരെ സന്തൊഷിപ്പി
ൻ ഭൂമിയിലും സമുദ്രത്തിലും വസിക്കുന്നവരായുള്ളൊരെ നിങ്ങ
ൾക്ക കഷ്ടം അതെന്തുകൊണ്ടെന്നാൽ പിശാച തനിക്ക കുറഞ്ഞൊ
രു കാലമെ ഉള്ളു എന്ന അറികകൊണ്ടു മഹാ കൊപത്തൊടു കൂടി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/626&oldid=177530" എന്ന താളിൽനിന്ന് ശേഖരിച്ചത്