താൾ:GaXXXIV1.pdf/624

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൯ അറിയിപ്പ ൧൧. അ.

<lg n=""> വിശെഷിച്ച അളവു കൊലിന്ന സദൃശമായൊരു കൊൽ എനി
ക്ക തരപ്പെട്ടു അപ്പൊൾ ദൈവദൂതനായവൻ നിന്ന പറഞ്ഞു നീ
എഴുനീറ്റ ദൈവത്തിന്റെ ദൈവാലയത്തെയും ബലിപീഠത്തെ</lg><lg n="൨">യും അതിൽ വന്ദിക്കുന്നവരെയും അളക്ക✱ എന്നാൽ ദെവാലയ
ത്തിന്ന പുറമെ ഇരിക്കുന്ന പ്രകാരത്തെ അളക്കാതെ ആയതിനെ
പുറത്ത തള്ളിക്കളക അതെന്തുകൊണ്ടെന്നാൽ അത പുറജാതിക
ൾക്ക കൊടുക്കപ്പെട്ടിരിക്കുന്നു അവർ ശുദ്ധമുള്ള പട്ടണത്തെ നാല്പ</lg><lg n="൩">ത്തുരണ്ടു മാസം അടിക്കീഴിട്ടു ചവിട്ടുകയും ചെയ്യും✱ എന്നാൽ എ
ന്റെ രണ്ടു സാക്ഷികൾക്കും ഞാൻ അധികാരത്തെ കൊടുക്കും അ
വർ ചാക്കു ശീലയെ ധരിച്ചുകൊണ്ട ആയിരത്തിരുനൂറ്ററുപതു</lg><lg n="൪"> ദിവസം ദീൎഘദൎശനം പറകയും ചെയ്യും✱ ഇവർ തന്നെ രണ്ട ഒ
ലിവ വൃക്ഷങ്ങളും ഭൂമിയുടെ ദൈവത്തിന്റെ മുമ്പാക നില്ക്കുന്ന ര</lg><lg n="൫">ണ്ടു നിലവിളക്കുകളും ആകുന്നു✱ വിശെഷിച്ചും ഒരുത്തന അവ
രെ ഉപദ്രവിപ്പാൻ മനസ്സായിരുന്നാൽ അഗ്നി അവരുടെ വാ
യിൽനിന്ന പുറപ്പെടുകയും അവരുടെ ശത്രുക്കളെ ഭക്ഷിച്ചുകള
കയും ചെയ്യുന്നു ഒരുത്തന അവരെ ഉപദ്രവിപ്പാൻ മനസ്സായിരു</lg><lg n="൬">ന്നാൽ അവൻ ഇപ്രകാരം തന്നെ കൊല്ലപ്പെടെണ്ടിവരും തങ്ങ
ളുടെ ദീൎഘദൎശന ദിവസങ്ങളിൽ മഴ പെയ്യാതെ ഇരിപ്പാൻ ആകാ
ശത്തെ അടച്ചുകളവാൻ ഇവൎക്ക അധികാരമുണ്ട വെള്ളങ്ങളുടെ
മെൽ അവയെ രക്തമാക്കുവാനും തങ്ങൾക്ക ഇഷ്ടമുള്ളപ്പൊൾ ഒക്ക
യും ഭൂമിയെ സകല വിധകഷ്ടങ്ങൾ കൊണ്ട ശിക്ഷിപ്പാനും അവൎക്ക</lg><lg n="൭"> അധികാരവുമുണ്ട✱ പിന്നെ അവർ തങ്ങളുടെ സാക്ഷിയെ നിവൃ
ത്തി വരുത്തിയിരിക്കുമ്പൊൾ പാതാളത്തിൽനിന്ന കരെറുന്ന മൃ
ഗം അവരൊടു യുദ്ധം ചെയ്കയും അവരെ ജയിക്കയും അവരെ</lg><lg n="൮"> കൊന്നുകളകയും ചെയ്യും✱ എന്നാറെ അവരുടെ ഉടലുകൾ ന
മ്മുടെ കൎത്താവ കുരിശിൽ തറയ്ക്കപ്പെട്ടിരുന്നെടവും ജ്ഞാനാൎത്ഥ
മായി സൊദൊമെന്നും എജിപ്തെന്നും പറയപ്പെടുന്നതുമായ മഹാ</lg><lg n="൯"> പട്ടണത്തിന്റെ വീഥിയിൽ കിടക്കും✱ എന്നാൽ ജനങ്ങളിലും
ഗൊത്രങ്ങളിലും ഭാഷകളിലും ജാതികളിലും ഉള്ളവർ അവരുടെ ഉ
ടലുകളെ മൂന്നര ദിവസം കാണും അവരുടെ ഉടലുകളെ പ്രെതക്ക</lg><lg n="൧൦">ല്ലറകളിൽ അടക്കുവാൻ സമ്മതിക്കാതെയുമിരിക്കും✱ ഭൂമിയിൽ
വസിക്കുന്നവരും അവരുടെ മെൽ സന്തൊഷിക്കയും ആനന്ദിക്ക
യും ൟ രണ്ടു ദീൎഘദൎശികൾ ഭൂമിയിൽ വസിക്കുന്നവരെ ഉപദ്ര
വിച്ചതുകൊണ്ട തമ്മിൽ തമ്മിൽ സമ്മാനങ്ങളെ കൊടുത്തയയ്ക്കയും</lg><lg n="൧൧"> ചെയ്യും✱ പിന്നെയും മൂന്നര ദിവസം കഴിഞ്ഞശെഷം ദൈവ
ത്തിങ്കൽനിന്ന ജീവന്റെ ആത്മാവ അവരിൽ പ്രവെശിച്ചു അ
പ്പൊൾ അവർ തങ്ങളുടെ പാദങ്ങളിൽ ഉറച്ചുനിന്നു വിശെഷിച്ച</lg><lg n="൧൨"> അവരെ നൊക്കുന്നവരിൽ മഹാ ഭയമുണ്ടായ്വന്നു✱ ഇവിടെ കരെ
റി വരുവിനെന്ന സ്വൎഗ്ഗത്തിൽനിന്ന് ഒരു വലിയ ശബ്ദം തങ്ങ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/624&oldid=177528" എന്ന താളിൽനിന്ന് ശേഖരിച്ചത്