താൾ:GaXXXIV1.pdf/616

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൧ അറിയിപ്പ ൬. അ.

<lg n="">യും ബഹുമാനത്തെയും മഹത്വത്തെയും സ്തൊത്രത്തെയും കൈക്കൊ</lg><lg n="൧൩">ൾവാൻ യൊഗ്യനാകുന്നു എന്ന് പറഞ്ഞുകൊണ്ടിരുന്നു✱ സ്വൎഗ്ഗ
ത്തിലും ഭൂമിയുടെ മെലും ഭൂമിയുടെ താഴെയുള്ള സകല സൃഷ്ടി
യും സമുദ്രത്തിലുള്ളവയും അവയിലുള്ളവയുമെല്ലാം സിംഹാസന
ത്തിന്മെൽ ഇരിക്കുന്നവന്നും ആട്ടിൻകുട്ടിക്കും സ്തുതിയും ബഹുമാന
വും മഹത്വവും ശക്തിയും എന്നും എന്നെന്നെക്കും ഉണ്ടാകെണമെ</lg><lg n="൧൪">ന്നു പറയുന്നതിനെ ഞാൻ കെട്ടു✱ നാലു ജീവജന്തുക്കളും ആമെൻ
എന്നു പറഞ്ഞു ഇരുപത്തുനാലു മൂപ്പന്മാരും വീണ എന്നും എ
ന്നെന്നെക്കും ജീവിച്ചിരിക്കുന്നവനെ വന്ദിക്കയും ചെയ്തു✱</lg>

൬ അദ്ധ്യായം

൧ ക്രമത്തിൽ മുദ്രകളെ തുറക്കുന്നത വിശെഷിച്ചും അതിനാൽ
ഇന്നതുണ്ടായി എന്നുള്ളത ഭൂലൊകത്തിന്റെ അവസാനം
വരെയുള്ളൊരു ദീൎഘദൎശനം

<lg n=""> പിന്നെ ആ ആട്ടിൻകുട്ടി മുകളിൽ ഒന്നിനെ തുറക്കുമ്പൊൾ
ഞാൻ കണ്ടു അപ്പൊൾ നാലു ജീവജന്തുക്കളിൽ ഒന്ന നീ വ
ന്ന നൊക്കുക എന്ന ഒര ഇടിയുടെ മുഴക്കം പൊലെ പറയുന്നതി</lg><lg n="൨">നെ ഞാൻ കെട്ടു✱ അപ്പൊൾ ഞാൻ നൊക്കി കണ്ടാലും ഒരു വെ
ള്ളക്കുതിര അതിന്മെൽ ഇരുന്നവന ഒരു വില്ലുണ്ടായിരുന്നു അവ
ന്ന ഒരു കിരീടവും കൊടുക്കപ്പെട്ടു അവൻ ജയിച്ചുകൊണ്ടും ജയി</lg><lg n="൩">പ്പാനായിട്ടും പുറപ്പെട്ടു പൊകയും ചെയ്തു✱ എന്നാൽ അവൻ
രണ്ടാമത്തെ മുദ്രയെ തുറന്നപ്പൊൾ രണ്ടാമത്തെ ജിവജന്തു നീ വ</lg><lg n="൪">ന്നു നൊക്കുക എന്ന പറയുന്നതിനെ ഞാൻ കെട്ടു✱ അപ്പൊൾ
ചുവന്നതായി മറ്റൊരു കുതിര പുറപ്പെട്ടു എന്നാൽ അതിന്മെൽ
ഇരുന്നവന്ന സമാധാനത്തെ ഭൂമിയിൽനിന്ന എടുത്തുകൊള്ളുവാ
നും അവർ തമ്മിൽ തമ്മിൽ കൊന്നുകളവാനും അധികാരം നൽ</lg><lg n="൫">കപ്പെട്ടു ഒരു വലിയ വാളും അവന്ന കൊടുക്കപ്പെട്ടു✱ പിന്നെ
അവൻ മൂന്നാമത്തെ മുദ്രയെ തുറന്നപ്പൊൾ മൂന്നാമത്തെ ജീവജന്തു
നീ വന്നു നൊക്കുക എന്ന പറയുന്നതിനെ ഞാൻ കെട്ടു അപ്പൊൾ
ഞാൻ നൊക്കി കണ്ടാലും ഒരു കറുത്ത കുതിര എന്നാൽ അതി
ന്മെൽ ഇരുന്നവൻ ഒരു തുലാസ്സിനെ തന്റെ കയ്യിൽ പിടിച്ചി</lg><lg n="൬">രുന്നു✱ അപ്പൊൾ ഒരു പണത്തിന്ന ഒര ഇടങ്ങഴി കൊതമ്പും
ഒരു പണത്തിന്ന മൂന്നിടങ്ങഴി യവവും എന്നും എണ്ണയെയും വീ
ഞ്ഞിനെയും നഷ്ടപ്പെടുത്തരുത എന്നും നാലു ജീവജന്തുക്കളുടെ മ</lg><lg n="൭">ദ്ധ്യത്തിൽ ഒരു ശബ്ദം പറയുന്നതിനെ ഞാൻ കെട്ടു✱ പിന്നെ
അവൻ നാലാമത്തെമുദ്രയെ തുറന്നപ്പൊൾ നാലാമത്തെ ജീവജന്തു
വിന്റെ ശബ്ദം നീ വന്ന നൊക്കുക എന്ന പറയുന്നതിനെഞാൻ</lg><lg n="൮"> കെട്ടു✱ അപ്പൊൾ ഞാൻ നൊക്കി കണ്ടാലും മങ്ങൽ നിറമുള്ളൊ
രു കുതിര അതിന്മെൽ ഇരുന്നവന്റെ നാമം മരണം എന്നായി
രുന്നു അവനൊടു കൂടി നരകം പിന്നാലെ ചെന്നു വിശെഷി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/616&oldid=177520" എന്ന താളിൽനിന്ന് ശേഖരിച്ചത്