താൾ:GaXXXIV1.pdf/615

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൫. അ. ൩൧൦

<lg n=""> പിന്നെയും അകവും പുറത്തുഭാഗവും എഴുതപ്പെട്ട എഴു മുദ്രക
ളാൽ മുദ്രയിടപ്പെട്ട ഒരു പുസ്തകം ഞാൻ സിംഹാസനത്തിന്മെൽ</lg><lg n="൨"> ഇരുന്നവന്റെ വലതു കയ്യിൽ കണ്ടു✱ ആ പുസ്തകത്തെ വി
ടുൎത്തുവാനും അതിന്റെ മുദ്രകളെ പൊട്ടിപ്പാനും യൊഗ്യൻ ആ
രാകുന്നു എന്നൊരു മഹാ ശബ്ദത്തൊടെ വിളിച്ചു പറയുന്ന ബ</lg><lg n="൩">ലമുള്ള ഒരു ദൈവദൂതനെയും ഞാൻ കണ്ടു✱ സ്വൎഗ്ഗത്തിലാകട്ടെ
ഭൂമിയിലാകട്ടെ ഭൂമിയുടെ താഴെയാകട്ടെ ആൎക്കും ആ പുസ്തകത്തെ
വിടുൎത്തി വായിപ്പാനെങ്കിലും ആയതിനെ നൊക്കുവാനെങ്കിലും</lg><lg n="൪"> കഴിയാതെയുമിരുന്നു✱ ആരും ആ പുസ്തകത്തെ വിടുൎത്തി വാ
യിപ്പാനെങ്കിലൂം ആയതിനെ നൊക്കുവാനെങ്കിലും യൊഗ്യനായി
കണ്ടെത്തപ്പെടായ്കകൊണ്ട ഞാൻ എറ്റവും കരകയും ചെയ്തു✱</lg><lg n="൨"> എന്നാറെ മൂപ്പന്മാരിൽ ഒരുത്തൻ എന്നൊടു പറയുന്നു കരയരു
ത കണ്ടാലും യെഹൂദായുടെ ഗൊത്രത്തിലുള്ളതായി ദാവീദിന്റെ
മൂലമായുള്ള സിംഹം ആ പുസ്തകത്തെ വിടുൎത്തുവാനും അതിന്റെ</lg><lg n="൬"> എഴു മുദ്രകളെ പൊട്ടിപ്പാനും ജയം പ്രാപിച്ചു✱ അപ്പൊൾ
ഞാൻ നൊക്കി കണ്ടാലും സിംഹാസനത്തിന്റെയും നാല ജീവ
ജന്തുക്കളുടെയും മദ്ധ്യത്തിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും എഴുകൊ
മ്പുകളും ഭൂമിയിലെക്ക ഒക്കയും അയക്കപ്പെട്ട ദൈവത്തിന്റെ എ
ഴാത്മാക്കളായ എഴു കണ്ണുകളും ഉള്ള ഒരു ആട്ടിൻകുട്ടി കൊല്ലപ്പെ</lg><lg n="൭">ട്ടിരുന്ന പ്രകാരമായി നിന്നിരുന്നു✱ അവൻ വന്ന സിംഹാസന
ത്തിന്മെൽ ഇരുന്നവന്റെ വലതു കയ്യിൽനിന്ന ആ പുസ്തകത്തെ</lg><lg n="൮"> വാങ്ങുകയും ചെയ്തു✱ വിശെഷിച്ച അവൻ ആ പുസ്തകത്തെ വാ
ങ്ങിയപ്പൊൾ നാലു ജീവജന്തുക്കളും ഇരുപത്തുനാല മൂപ്പന്മാരും
അവനവന്റെ വീണകളെയും പരിശുദ്ധന്മാരുടെ പ്രാൎത്ഥനകളാ
യ ധൂപവൎഗ്ഗങ്ങൾ കൊണ്ട നിറഞ്ഞ പൊൻ കുംഭങ്ങളെയും പിടി</lg><lg n="൯">ച്ചുകൊണ്ട ആട്ടിൻകുട്ടിയുടെ മുമ്പാക വീണു✱ പിന്നെ അവർ
നീ പുസ്തകത്തെ വാങ്ങുവാനും അതിന്റെ മുദ്രകളെ തുറപ്പാനും
യൊഗ്യനാകുന്നു അതെന്തുകൊണ്ടെന്നാൽ നീ കൊല്ലപ്പെട്ട സകല
ഗൊത്രത്തിൽനിന്നും ഭാഷയിൽനിന്നും ജനത്തിൽനിന്നും ജാതി
യിൽ നിന്നും ഞങ്ങളെദൈവത്തിലെക്ക നിന്റെ രക്തത്താൽ വീ</lg><lg n="൧൦">ണ്ടെടുക്കയും✱ ഞങ്ങളെ ഞങ്ങളുടെ ദൈവത്തിങ്കൽ രാജാക്കന്മാ
രായിട്ടും ആചാൎയ്യന്മാരായിട്ടുമാക്കി തീൎക്കയും ചെയ്തുവല്ലൊ ഞങ്ങൾ
ഭൂമിയിങ്കൽ രാജ്യഭാരവും ചെയ്യുമെന്ന ഒരു പുതിയ പാട്ട പാടുക</lg><lg n="൧൧">യും ചെയ്തു✱ പിന്നെയും ഞാൻ നൊക്കി എന്നാറെ സിംഹാസ
നത്തിന്റെയും ജീവജന്തുക്കളുടെയും മൂപ്പന്മാരുടെയും നാലു പുറ
വും അനെകം ദൈവദൂതന്മാരുടെ ശബ്ദത്തെ ഞാൻ കെട്ടു അവ
രുടെ സംഖ്യ പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങ</lg><lg n="൧൨">ളുടെ ആയിരങ്ങളുമായി✱ മഹാ ശബ്ദത്തൊടെ കൊല്ലപ്പെട്ട ആ
ട്ടിൻകുട്ടി ശക്തിയെയും ധനത്തെയും ജ്ഞാനത്തെയും ബലത്തെ</lg>

O o

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/615&oldid=177519" എന്ന താളിൽനിന്ന് ശേഖരിച്ചത്