താൾ:GaXXXIV1.pdf/612

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൭ അറിയിപ്പ ൩. അ.

<lg n="൪">റികയുമില്ല✱ തങ്ങളുടെ വസ്ത്രങ്ങളെ അഴുക്കാക്കാത്ത കുറയനാമങ്ങൾ
നിനക്കസൎദ്ദെസിലുമുണ്ട അവർ എന്നൊടു കൂടി വെണ്മയുളള ഉടുപ്പൊ
ടു കൂടി സഞ്ചരിക്കയും ചെയ്യും എന്തുകൊണ്ടെന്നാൽ അവർ യൊഗ്യ</lg><lg n="൫">തയുള്ളവരാകുന്നു✱ ജയിക്കുന്നവനൊ അവൻ വെണ്മയുള്ള വസ്ത്ര
ങ്ങളാൽ ധരിക്കപ്പെടും ഞാൻ അവന്റെ നാമത്തെ ജീവന്റെ
പുസ്തകത്തിൽനിന്ന മായിച്ചു കളകയുമില്ല എന്നാൽ ഞാൻ അവ
ന്റെ നാമത്തെ എന്റെ പിതാവിന്റെ മുമ്പാകയും അവന്റെ</lg><lg n="൬"> ദൂതന്മാരുടെ മുമ്പാകയും അറിയിക്കും✱ ആത്മാവ സഭകളൊടു
പറയുന്നത എന്തെന്ന ചെവിയുള്ളവൻ കെൾക്കട്ടെ✱</lg>

<lg n="൭"> പിന്നെ ഫീലദെല്പിയായിലുള്ള സഭയുടെ ദൂതന്ന എഴതുക പ
രിശുദ്ധനായി സത്യവാനായി ദാവീദിന്റെ താക്കൊലുള്ളവനായി
ആരാ പൂട്ടാതെ തുറക്കയും ആരും തുറക്കാതെ പൂട്ടുകയും ചെയ്യു</lg><lg n="൮">ന്നവനായുള്ളവൻ ൟ കാൎയ്യങ്ങളെ പറയുന്നു✱ ഞാൻ നിന്റെ
ക്രിയകളെ അറിഞ്ഞിരിക്കുന്നു കണ്ടാലും ഞാൻ നിന്റെ മുമ്പാക
ഒരു തുറക്കപ്പെട്ട വാതിലിനെ വെച്ചിരിക്കുന്നു അതിനെ ആൎക്കും
പൂട്ടുവാൻ കഴികയുമില്ല അതെന്തുകൊണ്ടെന്നാൽ നിനക്ക കുറ
ഞ്ഞൊരു ശക്തിയുണ്ട നീ എന്റെ വചനത്തെ പ്രമാണിക്കയും</lg><lg n="൯"> എന്റെ നാമത്തെ നിഷെധിക്കാതെ ഇരിക്കയും ചെയ്തു✱ കണ്ടാ
ലും തങ്ങളെ യെഹൂദന്മാരെന്ന പറഞ്ഞിട്ടും യെഹൂദന്മാരായിരി
ക്കാതെ അസത്യം പറയുന്നവരായുള്ളവരെ ഞാൻ സാത്താന്റെ
സഭയിലുള്ളവരാക്കിതീൎക്കും കണ്ടാലും ഞാൻ അവരെ നിന്റെ പാ
ദങ്ങളുടെ മുമ്പാകെ വന്ന വന്ദിക്കുമാറും ഞാൻ നിന്നെ സ്നെഹിച്ചു</lg><lg n="൧൦"> എന്ന അറിയുമാറും ആക്കും✱ നീ എന്റെ ക്ഷമയുടെ വചന
ത്തെ പ്രമാണിച്ചതുകൊണ്ട നിന്നെ ഞാനും ഭൂമിയിൽ വസിക്കുന്ന
വരെ പരിക്ഷിപ്പാനായിട്ട ഭൂലൊകത്തിലൊക്കയും വരുവാനുള്ള</lg><lg n="൧൧"> പരീക്ഷാസമയത്തിൽനിന്ന കാത്തു രക്ഷിക്കും✱ കണ്ടാലും ഞാൻ
വെഗത്തിൽ വരുന്നു ഒരുത്തനും നിന്റെ കിരീടത്തെ എടുക്കാ
തെ ഇരിപ്പാൻ നിനക്കുള്ളതിനെ മുറുകപ്പിടിച്ചുംകൊണ്ടിരിക്ക✱</lg><lg n="൧൨"> യാതൊരുത്തൻ ജയിക്കുന്നുവൊ അവനെ ഞാൻ എന്റെ ദൈ
വത്തിന്റെ ആലയത്തിൽ ഒരു തൂണാക്കി തീൎക്കും അവൻ പി
ന്നെയും പുറത്തുപൊകയുമില്ല ഞാൻ അവന്റെ മെൽ എന്റെ
ദൈവത്തിന്റെ നാമത്തെയും എന്റെ ദൈവത്തിങ്കൽനിന്ന
സ്വൎഗ്ഗത്തിൽനിന്ന ഇറങ്ങുന്ന പുതിയ യെറുശലമാകുന്ന എന്റെ
ദൈവത്തിന്റെ പട്ടണത്തിന്റെ നാമത്തെയും എന്റെ പുതി</lg><lg n="൧൩">യ നാമത്തെയും എഴുതുകയും ചെയ്യും✱ ആത്മാവ സഭകളൊടു പ
റയുന്നത എന്തെന്ന ചെവിയുള്ളവൻ കെൾക്കട്ടെ✱</lg>

<lg n="൧൪"> എന്നാൽ ലയൊദിക്കെയ സഭയുടെ ദൂതന്ന എഴുതുക ആമെൻഎ
ന്നവനായി വിശ്വാസവും സത്യവുമുള്ള സാക്ഷിയായി ദൈവത്തി
ന്റെ സൃഷ്ടിയുടെ ആദിയായുള്ളവൻ ൟ കാൎയ്യങ്ങളെ പറയുന്നു✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/612&oldid=177516" എന്ന താളിൽനിന്ന് ശേഖരിച്ചത്