താൾ:GaXXXIV1.pdf/610

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൫ അറിയിപ്പ ൨. അ.

<lg n="൧൧"> കിരീടത്തെ തരും✱ ആത്മാവ സഭകളൊട പറയുന്നത എന്തെ
ന്ന ചെവിയുള്ളവൻ കെൾക്കട്ടെ ജയിക്കുന്നവൻ രണ്ടാമത്തെ മര
ണത്താൽ നഷ്ടപ്പെടുകയില്ല✱</lg>

<lg n="൧൨"> പിന്നെയും പെൎഗ്ഗമുസ സഭയുടെ ദൂതന്ന എഴുതുക ഇരുമുന മൂ</lg><lg n="൧൩">ൎഛയുള്ള വാളുള്ളവൻ ൟ കാൎയ്യങ്ങളെ പറയുന്നു✱ ഞാൻ നി
ന്റെ ക്രിയകളെയും നീ സാത്താന്റെ പീഠമുള്ള ഇടമായി പാൎക്കു
ന്നെടത്തെയും നീ എന്റെ നാമത്തെ മുറുകപ്പിടിച്ചിരിക്കുന്നു എ
ന്നുള്ളതിനെയും സാത്താൻ വസിക്കുന്നെടത്ത നിങ്ങളുടെ ഇട
യിൽ എന്റെ വിശ്വാസമുള്ള മാർത്തുറായ അന്തിപ്പാസ കൊല്ല
പ്പെട്ട ദിവസങ്ങളിലും നീ എങ്കലുള്ള വിശ്വാസത്തെ ഉപെക്ഷിക്കാ</lg><lg n="൧൪">തെ ഇരുന്നു എന്നുള്ളതിനെയും അറിഞ്ഞിരിക്കുന്നു✱ എന്നാലും
നിന്റെ നെരെ എനിക്ക കുറയ കാൎയ്യങ്ങളുണ്ട അതെന്തുകൊണ്ടെ
ന്നാൽ വിഗ്രഹങ്ങൾക്കായിട്ട ബലി കൊടുക്കപ്പെട്ട വസ്തുക്കളെ ഭ
ക്ഷിപ്പാനായിട്ടും വെശ്യാദൊഷം ചെയ്വാനായിട്ടും ഇസ്രാഎൽ പു
ത്രന്മാരുടെ മുമ്പാക ഒരു വിരുദ്ധത്തെ ഉണ്ടാക്കുവാൻ ബാലാക്കി
ന്ന ഉപദെശിച്ച ബാലാമിന്റെ ഉപദെശത്തെ പ്രമാണിക്കുന്ന</lg><lg n="൧൫">വർ അവിടെ നിനക്ക ഉണ്ട✱ അപ്രകാരം തന്നെ നിക്കൊൽമത
ക്കാരുടെ ഉപദെശത്തെ പ്രമാണിക്കുന്നവരും നിനക്കുണ്ട ആയ</lg><lg n="൧൬">തിനെ ഞാൻ വെറുക്കുന്നു✱ അനുതാപപ്പെടുക ആയതല്ലെന്നുവ
രികിൽ ഞാൻ നിന്റെ അടുക്കൽ വെഗത്തിൽ വരും എന്റെ</lg><lg n="൧൭"> വായിലെ വാക്കുകൊണ്ട അവരൊടു യുദ്ധം ചെയ്കയും ചെയ്യും✱ ആ
ത്മാവ സഭകളൊടു പറയുന്നത എന്തെന്ന ചെവിയുള്ളവൻ കെൾ
ക്കട്ടെ ജയിക്കുന്നവന്ന രഹസ്യമായുള്ള മന്നായിൽനിന്ന ഭക്ഷിപ്പാ
ൻ ഞാൻ കൊടുക്കും അവന്ന ഒരു വെളുത്ത കല്ലിനെയും ആ ക
ല്ലിൽ എഴുതപ്പെട്ടതായി അതിനെ കൈക്കൊള്ളുന്നവനല്ലാതെ ആ
രും അറിയാത്തതായുള്ളാരു പുതിയ നാമത്തെയും കൊടുക്കും✱</lg>

<lg n="൧൮"> പിന്നെയും തീയത്തീറാ സഭയുടെ ദൂതന്ന എഴുതുക അഗ്നിജ്വാ
ലപൊലെ കണ്ണുകളും നല്ല പിച്ചളെക്ക സമമായിരിക്കുന്ന പാദങ്ങളു</lg><lg n="൧൯">മുള്ള ദൈവപുത്രൻ ൟ കാൎയ്യങ്ങളെ പറയുന്നു✱ ഞാൻ നിന്റെ
ക്രിയകളെയും സ്നെഹത്തെയും ശുശ്രൂഷയെയും വിശ്വാസത്തെയും
നിന്റെ ക്ഷമയെയും നിന്റെ പ്രവൃത്തികളെയും മുമ്പിലത്തവ</lg><lg n="൨൦">യെക്കാൾ ഒടുക്കമുള്ളവ അധികമെന്നും അറിഞ്ഞിരിക്കുന്നു✱ എ
ങ്കിലും നിന്റെ നെരെ എനിക്ക കുറയ കാൎയ്യങ്ങളുണ്ട അത എന്തു
കൊണ്ടെന്നാൽ ഉപദെശിപ്പാനും വെശ്യാദൊഷം ചെയ്വാനായിട്ടും
വിഗ്രഹങ്ങൾക്ക ബലി നൽകപ്പെട്ട വസ്തുക്കള ഭക്ഷിപ്പാനായിട്ടും
എന്റെ ശുശ്രൂഷക്കാരെ വഞ്ചിപ്പാനും തന്നെത്താൻ ഒരു ദീൎഘ
ദൎശിനി എന്ന പറയുന്ന യെശബെൽ എന്ന സ്ത്രീയെ നീ സമ്മതി</lg><lg n="൨൧">ക്കുന്നു✱ അവൾക്ക തന്റെ വെശ്യാദൊഷത്തെ വിട്ട അനുതാപ
പ്പെടുവാനായിട്ട ഞാൻ ഇടകൊടുത്തു അവൾ അനുതാപപ്പെട്ടതു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/610&oldid=177514" എന്ന താളിൽനിന്ന് ശേഖരിച്ചത്