താൾ:GaXXXIV1.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൨൦. അ. ൪൯

<lg n="">രു ധനവാൻ സ്വൎഗ്ഗരാജ്യത്തിലെക്ക പ്രയാസമായിട്ട കടക്കുമെന്ന</lg><lg n="൨൪"> ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു✱ പിന്നെയും ഞാൻ നി
ങ്ങളൊടു പറയുന്നു ഒര ഒട്ടകത്തിന്ന ഒരു സൂചിയുടെ കുഴയിൽ
കൂടി കടന്നു പൊകുന്നത ഒരു ധനവാൻ ദൈവത്തിന്റെ രാജ്യ
ത്തിലെക്ക കടക്കുന്നതിനെക്കാൾ എറ്റം എളുപ്പമുള്ളതാകുന്നു✱</lg><lg n="൨൫"> അവന്റെ ശിഷ്യന്മാർ ഇതിനെ കെട്ടാറെ പിന്നെ രക്ഷിക്കപ്പെടു
വാൻ കഴിയുന്നവൻ ആരെന്ന പറഞ്ഞ എത്രയും വിസ്മയപ്പെ</lg><lg n="൨൬">ട്ടിരുന്നു✱ എന്നാറെ യെശു അവരെ നൊക്കി അവരൊടു പറ
ഞ്ഞു മനുഷ്യരാൽ ഇത അസാദ്ധ്യമാകുന്നു എന്നാൽ ദൈവത്താൽ</lg><lg n="൨൭"> സകല കാൎയ്യങ്ങളും സാദ്ധ്യങ്ങളാകുന്നു✱ അപ്പൊൾ പത്രൊസ ഉ
ത്തരമായിട്ട അവനൊടു പറഞ്ഞു കണ്ടാലും ഞങ്ങൾ സകലത്തെയും
ഉപെക്ഷിച്ച നിന്നെ പിന്തുടൎന്നിരിക്കുന്നു അതുകൊണ്ട ഞങ്ങൾക്ക</lg><lg n="൨൮"> എന്ത ഉണ്ടാകും✱ അപ്പൊൾ യെശു അവരൊടു പറഞ്ഞു പുതി
യ ജനനത്തിൽ മനുഷ്യന്റെ പുത്രൻ തന്റെ മഹത്വത്തിന്റെ
സിംഹാസനത്തിൽ ഇരിക്കുമ്പൊൾ എന്നെ പിന്തുടൎന്നിട്ടുള്ള നിങ്ങ
ളും കൂടി ഇസ്രാഎലിന്റെ പന്ത്രണ്ട ഗൊത്രങ്ങളെ ന്യായം വിസ്ത
രിച്ചുകൊണ്ട പന്ത്രണ്ടു സിംഹാസനങ്ങളിൽ ഇരിക്കുമെന്ന ഞാൻ സ</lg><lg n="൨൯">ത്യമായിട്ട നിങ്ങളൊടു പറയുന്നു✱ വിശെഷിച്ചും ഭവനങ്ങളെ എ
ങ്കിലും സഹൊദരന്മാരെ എങ്കിലും സഹൊദരിമാരെ എങ്കിലും പിതാ
വിനെ എങ്കിലും മാതാവിനെ എങ്കിലും ഭാൎയ്യയെ എങ്കിലും മക്കളെ
എങ്കിലും നിലങ്ങളെ എങ്കിലും എന്റെ നാമം നിമിത്തമായിട്ട ഉ
പെക്ഷിച്ചവനെല്ലാം നൂറിരട്ടിയെ പ്രാപിക്കയും നിത്യജീവനെ
അനുഭവിക്കയും ചെയ്യും✱</lg>

<lg n="൩൦">എങ്കിലും മുമ്പുള്ളവർ പലർ പിമ്പുള്ളവരായും പിമ്പുള്ളവർ
മുമ്പുള്ളവരായും ഭവിക്കും✱</lg>

൨൦ അദ്ധ്യായം

൧ മുന്തിരിങ്ങാത്തൊട്ടത്തിലെ വെലക്കാരുടെ സംഗതി.— ൨൦
താണിരിക്കെണമെന്ന ക്രിസ്തു തന്റെ ശിഷ്യനമാരെ പഠിപ്പിക്കു
ന്നത

<lg n="">എന്തുകൊണ്ടെന്നാൽ സ്വൎഗ്ഗരാജ്യം തന്റെ മുന്തിരിങ്ങാത്തൊട്ട
ത്തിലെക്കു വെലക്കരെ കൂലിക്കു വിളിപ്പാൻ എത്രയും കാലത്ത പു
റപ്പെട്ടു ചെന്നിട്ടുള്ള ഗൃഹസ്ഥനായൊരു മനുഷ്യനൊട സദൃശമാകു</lg><lg n="൨">ന്നു✱ എന്നാൽ അവൻ വെലക്കാരൊട നാളൊന്നിന്ന ഒരൊ പ
ണം പറഞ്ഞ നിശ്ചയിച്ചിട്ട അവരെ തന്റെ മുന്തിരിങ്ങാതൊട്ടത്തി</lg><lg n="൩">ലെക്ക അയച്ചു✱ പിന്നെ അവൻ മൂന്നാം മണിനെരത്തെ പുറപ്പെ
ട്ടു ചെന്നപ്പൊൾ മറ്റു ചിലർ ചന്ത സ്ഥലത്ത മിനക്കെട്ട നില്ക്കുന്ന</lg><lg n="൪">തിനെ കണ്ടു✱ നിങ്ങളും മുന്തിരിങ്ങാത്തൊട്ടത്തിലെക്ക പൊകുവിൻ
ന്യായമുള്ളതിനെയും ഞാൻ നിങ്ങൾക്ക തരും എന്ന അവരൊടു പ</lg>


G

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/59&oldid=176963" എന്ന താളിൽനിന്ന് ശേഖരിച്ചത്